Tuesday, June 7, 2016

A COMMENT RECEIVED FROM AN UNKNOWN READER

A BEAUTIFUL COMMENT RECEIVED FROM AN UNKNOWN READER

"ദുരന്തങ്ങള്‍ നല്‍കുന്ന പാഠം" പുസ്തകം വായിച്ചു. 30-ാം അദ്ധ്യായത്തില്‍ 3-ാമത്തെ ഖണ്ഡികയിലാകെ ഇരുതലവാളിന്റെ മൂര്‍ച്ചയുള്ള വാക്കുകളാണു് നിറഞ്ഞുനില്‍ക്കുന്നതു്. ഇത്തരത്തില്‍ തികച്ചും സ്വതന്ത്രമായി രാഷ്ട്രീയത്തെ സമീപിക്കുന്ന വ്യക്തി, സമൂഹത്തിന്റെ മാനുഷികവും നൈസര്‍ഗ്ഗികവുമായ വികസനത്തേക്കാള്‍ പണാധിഷ്ഠിതവും പ്രകൃതിവിരുദ്ധവുമായ വികസനത്തിനും അതുവഴി മാനവരാശിയുടെ പതനത്തിനും കാരണമായേക്കാവുന്ന വലതുപക്ഷരാഷ്ട്രീയചേരിയുടെ ശബ്ദമായി പരിണമിക്കുന്നതു കാണുമ്പോഴാണു് സങ്കടം തോന്നുന്നതു്. കക്ഷികള്‍ക്കതീതമായി ജനത്തോടും സമൂഹത്തോടും മാത്രം പ്രതിബദ്ധത കാണിക്കൂ.

WELCOME AND THANKS TO THE READERS OF THE BOOK - SKACHAPPILLY

Wednesday, December 23, 2015

JUDGE VS. NADESAN

ജസ്റ്റിസ് പി.ഭവദാസന്‍. – His name is enough to know the capacity of this Judge, who asked the question in the case of Nadesan.

Monday, December 21, 2015

HARTHIK PATEEL CASE



In a case of Harthik Patel, Gujarath Justice J.B. Pardiwala observed, “If I am asked by any one to name two things, which has destroyed this country or rather, has not allowed the country, to progress in the right direction, then the same is, (i) Reservation and (ii) Corruption”. 

Do you think so?.

Tuesday, October 20, 2015

THE CHARACTER OF A PRESIDENT

                              ീണാള്‍ വാഴാായിട്ടൊരു പ്രസിഡന്റ്                                                                                                       S.KACHAPPILLY                                                                                              
     വഴിവിളക്കു തെളിയാതെ ഇരുട്ടു പടര്‍ന്ന വഴിയിലൂടെ ഞാന്‍ മുന്നോട്ടു ീങ്ങുകയായിരുന്നു.  മഴവീണു ചളിച്ച വഴിയില്‍ പാമ്പുകളും പട്ടികളും ഉണ്ടാകരുതെ എന്ന് ഞാന്‍ ആശിച്ചിരുന്നു.  ഏതാും ദൂരം മാത്രമെ ഞാന്‍ പിന്നിട്ടിട്ടുണ്ടായിരുന്നുള്ളൂ.  പുറകില്‍ ിന്നുള്ള ശബ്ദം എന്തെന്നറിയാന്‍ തിരിഞ്ഞു ാക്കിയതും മങ്ങിയ പ്രകാശത്തോടെ പഞ്ചായത്തു വക ജീപ്പ് ചെളി തെറിപ്പിച്ച് കടന്നുപോയി. 

     രമേശന്‍ പ്രസിഡന്റായിട്ട് കാലങ്ങള്‍ കുറെയായി.  എന്തു മാറ്റങ്ങളാണ് മ്മുടെ ാട്ടില്‍ അയാള്‍ വരുത്തിയിരിക്കുന്നത് എന്ന തോവിന്റെ ചോദ്യം എന്നെ വല്ലാതെ അലട്ടി.  ഇപ്രാവശ്യം അയാളെ പരാജയപ്പെടുത്തേണ്ടത് പഞ്ചായത്തിന്റെ ആവശ്യമാണെന്നും മറ്റുമുള്ള തോവിന്റെ പ്രസംഗത്തെ ഞങ്ങള്‍ കൈയ്യടിച്ച് അംഗീകരിച്ചു.  രമേശന്‍ പ്രസിഡന്റി പരാജയപ്പെടുത്തുവാുള്ള പ്രവര്‍ത്തങ്ങളില്‍ ഞാും ആവേശം പ്രകടിപ്പിച്ചു.  ഇിയെന്തു വികസമാണ് വേണ്ടത് എന്നതിപ്പെറ്റിയൊ, ഏതു തരം പ്രശ്ങ്ങളാണ് പരിഹരിക്കപ്പെടേണ്ടത് എന്നതിപ്പെറ്റിയൊ ഞാന്‍ ചിന്തിച്ചിരുന്നില്ല.  രമേശന്‍ പ്രസിഡന്റ് മാറണമെന്നു മാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ.  രമേശന്‍ പ്രസിഡന്റിന്റെ പ്രവര്‍ത്തങ്ങള്‍ പരാജയമാണെന്നും ഗ്രാമത്തില്‍ വേണ്ടത്ര വികസമെത്തിയിട്ടില്ലായെന്നുമുള്ള തോവിന്റെ വാദഗതിയെ ഞാും അംഗീകരിക്കുകയായിരുന്നു.  ഗ്രാമത്തിന്റെ മുഖച്ഛായയ്ക്ക് കൂടുതല്‍ മാറ്റങ്ങള്‍ ല്‍കുന്ന പ്രസിഡന്റ് വരട്ടെ എന്ന് ഞങ്ങള്‍ കൂട്ടായ തീരുമാമെടുത്തു. 

     ആകാശം വളരെ തെളിഞ്ഞതായിരുന്നു.  ഞങ്ങള്‍ പഞ്ചായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ വെളിച്ചമുണ്ടായിരുന്നില്ല.  ഞങ്ങള്‍ പ്രസിഡന്റി കാണുവാായി വന്നവരാണെന്നും ഒരടിയന്തിര കാര്യം ഞങ്ങള്‍ക്ക് പ്രസിഡന്റിാടു പറയാുണ്ടെന്നും പറഞ്ഞു.  പ്രസിഡന്റ് അല്‍പം തിരക്കിലാണെന്നും അകത്ത് ചര്‍ച്ച ടക്കുകയാണെന്നും അല്‍പംകൂടി കാത്തിരിക്കേണ്ടി വരുമെന്നും മറുപടി എന്നോണം ഒരാള്‍ വന്നു പറഞ്ഞു.  കൂടുതല്‍ വിശദമായി ചോദിച്ചതില്‍ ിന്നും കാര്‍ഷികാവശ്യത്തിുള്ള വെള്ളം കുഴല്‍ക്കിണര്‍ വഴി ലഭ്യമാക്കുന്ന പദ്ധതികളെപ്പറ്റിയാണ് ചര്‍ച്ച എന്നും മസ്സിലാക്കുവാന്‍ കഴിഞ്ഞു.  എന്റെ മസ്സ്ി അല്‍പം കുളിര്‍മ തോന്നി.  കടുത്ത വേലില്‍ വെള്ളം ലഭിക്കാതെ വിളാശം തുടങ്ങിയിട്ട് ാളുകളേറെയായി.  കിണറുകളെല്ലാം വറ്റിവരളും.  കുടിക്കാന്‍ പോലും പുറത്തുിന്നും വരുന്ന പൈപ്പുവെള്ളത്തെ ആശ്രയിക്കേണ്ടി വരുന്നു.  തെങ്ങും കമുങ്ങുമെല്ലാം കായ്ഫലമില്ലാതെ ശുഷ്ക്കിച്ച് മുരടിക്കും. 

     പ്രസിഡന്റ് മണ്ടാണെന്നും കൂഴല്‍കിണര്‍ വഴിയല്ല കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതെന്നും വെള്ളം കാലിലൂടെ തിരിച്ചു വിട്ടാലെ കാര്‍ഷികാവശ്യത്തിു വെള്ളം ലഭിക്കൂ എന്നും ഞങ്ങള്‍ക്കിടയിലെ തോവ് പറഞ്ഞു തരുമ്പോള്‍ അതി അവിശ്വസിക്കേണ്ട കാര്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നിയില്ല.  പ്രസിഡന്റിന്റെ മണ്ടന്‍ ബുദ്ധിയെപ്പറ്റി തുടര്‍ന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്ത് ആര്‍ത്ത് പരിഹസിച്ചു.  കൂട്ടത്തില്‍ വിടര്‍ന്ന റ്റിെത്തടമുള്ള ചെറുപ്പക്കാരന്‍ ബഹളം വയ്ക്കാും തുടങ്ങി.  ഞങ്ങള്‍ക്ക് പോയിട്ട് പിടിപ്പത് പണിയുണ്ടെന്നും വന്നിരിക്കുന്ന പ്രജകളെ പേടിച്ച് ഒളിച്ചിരിക്കുന്ന പ്രസിഡന്റ് രാജിവയ്ക്കണമെന്നും അയാള്‍ ആക്രോശിച്ചു.  ബഹളം വയ്ക്കുന്ന ചെറുപ്പക്കാര തോവ് ചീട്ടുകളിക്കാര്‍ക്കിടയില്‍ ിന്നും വിളിച്ചു കൂട്ടിയതാണെന്ന് ഞാന്‍ മസ്സിലോര്‍ത്തു.  ഞാന്‍ ിശബ്ദായി ിന്നെതെയൂള്ളൂ.  മറ്റുള്ളവരെല്ലാം അല്പം പരിഹാസത്തോടെ പ്രസിഡന്റി കാണാന്‍ തിരക്കു കൂട്ടി. 

    ബഹളം കേട്ടിട്ടാകണം പ്രസിഡന്റ് ഞങ്ങള്‍ ഇരിക്കുന്ന ഹാളിലേക്ക് വന്നു കാര്യം തിരക്കി.  പ്രസിഡന്റി കണ്ടതും റ്റിെത്തടം വിടര്‍ന്ന ചെറുപ്പക്കാരും തോവും കൂടുതല്‍ ഉച്ചത്തില്‍ ആക്രോശിക്കാന്‍ തുടങ്ങി.  ചെറുപ്പക്കാരന്‍ മദ്യത്തിന്റെ ലഹരിയിലായിരുന്നു.  എന്താണ് അയാള്‍ പറയുന്നതെന്ന് വ്യക്തമായി ഞങ്ങള്‍ക്ക് മസ്സിലാക്കുവാന്‍ കഴിഞ്ഞില്ല.  പ്രസിഡന്റ് വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു.  അപ്പോഴേക്കും കറണ്ട് തിരിച്ചു വന്നിരുന്നു. 

     അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ചെങ്കുത്തായി കിടന്നിരുന്ന റോഡിന്റെ ഒരു ഭാഗം കുത്തിയൊലിച്ചതും ഒരിടത്ത് അഗാതമായ ഗര്‍ത്തമുണ്ടായതിാല്‍ സഞ്ചാര യോഗ്യമല്ലാതായതുമൊക്കെ ഞങ്ങള്‍ വിവരിച്ചു.  അപ്പോഴേക്കും തോവും ചെറുപ്പക്കാരും പ്രസിഡന്റിതിെരെ ചീത്ത ശകാരങ്ങള്‍ ഉതിര്‍ക്കാന്‍ തുടങ്ങിയിരുന്നു.  ഞങ്ങളുടെ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്നും ഇപ്പോള്‍ കൃഷിക്ക് വെള്ളമെത്തിക്കുന്ന ൂത പദ്ധതികളെപ്പറ്റി ചര്‍ച്ച ടക്കുകയാണെന്നും കാര്യം സാധിച്ചു കിട്ടിയാല്‍ മ്മുടെ ഗ്രാമത്തിലെ കാര്‍ഷികാവശ്യത്തിുള്ള ജലദൌര്‍ലഭ്യം പരിഹരിക്കാാകുമെന്നും പ്രസിഡന്റ് പറഞ്ഞു.  പ്രസിഡന്റ് പറഞ്ഞു തീരുംമുന്‍പെ തോവും ചെറുപ്പക്കാരും കൂകല്‍ ആരംഭിച്ചിരുന്നു. 

     തോവ് പ്രസംഗത്തിുള്ള തയ്യാറെടുപ്പിലായിരുന്നു.  മഴവെള്ളം കൊണ്ടു പൊറുതിമുട്ടുമ്പോഴാണ് പ്രസിഡന്റിന്റെ ജലമ്വഷിച്ചുള്ള യാത്രയെന്നും വെള്ളക്കെട്ടു പരിഹരിക്കേണ്ടിടത്ത് വെള്ളമ്വഷിച്ചു പോകുന്ന പ്രസിഡന്റ് രാജിവയ്ക്കണമെന്നും തോവ് പറഞ്ഞു.  അപ്പോഴും വിടര്‍ന്ന റ്റിെത്തടമുള്ള ചെറുപ്പക്കാരന്‍ പ്രസിഡന്റി ചീത്ത വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു കണ്ടിട്ടാകണം കൂടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി പിരിയാന്‍ തുടങ്ങി.  തോവിന്റെ പ്രസംഗം അവസാിക്കുമ്പോള്‍ ചെറുപ്പക്കരാന്‍ വരാന്തയിലെ അഴികള്‍ക്കിടയില്‍ ഉറക്കത്തിുള്ള തയ്യാറെടുപ്പിലായിരുന്നു. 

      ഞങ്ങള്‍ പഞ്ചായത്തില്‍ ിന്നും തിരിച്ചു പോരുമ്പോള്‍ ശക്തമായ മഴയില്‍ കുത്തിയൊലിച്ചുണ്ടായ ഗര്‍ത്തങ്ങള്‍ മണ്ണിട്ടു ികത്തി സഞ്ചാര യോഗ്യമാക്കിയിരുന്നു.  ഞങ്ങള്‍ മണ്ണിട്ടു മൂടിയ ഭാഗങ്ങള്‍ ാക്കി കാണുകയായിരുന്നു.  തോവ് അപ്പോഴേക്കും പ്രസംഗം ആരംഭിച്ചിരുന്നു.  പഞ്ചായത്ത് പ്രസിഡന്റി കണ്ടതും അയാളില്‍ിന്നും ധിക്കാരപരമായ പെരുമാറ്റമായിരുന്നുവെന്നും മ്മള്‍ ഇത്തരം ധിക്കാരപരമായ പെരുമാറ്റത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അധികാള്‍ പഞ്ചായത്ത് കാണാന്‍ പ്രസിഡന്റി അുവദിക്കരുതെന്നുമുള്ള തോവിന്റെ പരാമര്‍ശത്തെ അവിടെ കൂടിയവര്‍ തലകുലുക്കി അംഗീകരിച്ചു.  പ്രസിഡന്റ് കാര്യപ്രാപ്തിയില്ലാത്തവാണെന്നും കാര്യങ്ങളെ വേണ്ടുംവിധം അവലോകം ചെയ്യാറിയില്ലെന്നും തോവ് പറയുന്നുണ്ടായിരുന്നു.  പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഒരുകൂട്ടം ആളുകള്‍ ചെയ്യുന്നതുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റിും കൂട്ടര്‍ക്കും ഇത്രയും ദു:സ്വാതന്ത്യ്രം എന്നു പറഞ്ഞ് കുഴിമൂടിയവരെ കുറ്റപ്പെടുത്തുവാും തോവ് മറന്നില്ല.

      പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടുതല്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിച്ചു.  ഇപ്രാവശ്യം പ്രസിഡന്റി തോല്‍പ്പിക്കണമെന്നും മാറ്റങ്ങള്‍ അിവാര്യമാണെന്നുമുള്ള വാദത്തോട് ഞങ്ങള്‍ കൂട്ടത്തോടെ യോജിക്കുകയായിരുന്നു.  ഫണ്ടില്ലെന്നു പറഞ്ഞു പ്രസിഡന്റ് ജങ്ങളെ കബളിപ്പിക്കുകയാണെന്നുള്ള തോവിന്റെ വാദത്തെ ഞങ്ങള്‍ അംഗീകരിക്കുകയും പുതുതായി വരുന്നവര്‍ ഞങ്ങളെ കബളിപ്പിക്കില്ലായെന്നും ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു

     പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ടക്കുകയായിരുന്നു.  പഞ്ചായത്തിലെ രാഷ്ട്രീയക്കാരും മദ്യലോബിക്കാരും തെമ്മാടികളും ഗുണ്ടകളുമടങ്ങുന്ന പ്രമുഖരെല്ലാം മുന്‍ിരയില്‍ അണിിരന്നിരുന്നു.  വിടര്‍ന്ന റ്റിെത്തടമുള്ള ചെറുപ്പക്കാരന്‍ മുന്‍ിരയിലിരുന്ന് മദ്യത്തിന്റെ ലഹരിയില്‍ ആലസ്യപ്പെട്ടു മയങ്ങുന്നുണ്ടായിരുന്നു.  തോവ് അവര്‍ക്കെല്ലാം ചായ കൊടുക്കുന്നതിലും അവരെ സല്‍ക്കരിക്കുന്നതിലുമെല്ലാം അതീവ താല്‍പര്യം കാണിക്കുന്നുണ്ടായിരുന്നു.  തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ വാക്കുകള്‍ ാക്കി വായിക്കുവാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.  സത്യപ്രതിജ്ഞയില്‍ അവര്‍ വായിച്ച വാചകങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞൊ എന്ന് എിക്ക് വെറുതെ സംശയം തോന്നി.  മറുപടി പ്രസംഗത്തില്‍ തിരഞ്ഞെടുത്ത അംഗങ്ങളെല്ലാം അവരുടെ പ്രസംഗിക്കാുള്ള കഴിവി തെളിയിക്കുന്നുണ്ടായിരുന്നു.  വായിക്കാും വാക്കുകളുടെ അര്‍ത്ഥം മസ്സിലാക്കാുമുള്ള കഴിവില്ലെങ്കിലും പ്രസംഗിക്കാുള്ള കഴിവാണ് രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാം എന്ന് ആരൊ പറഞ്ഞത് ഞാന്‍ വെറുതെ ഓര്‍മ്മിച്ചു. 

        തോവിന്റെ തൃേത്വത്തിലും പുതിയ ഭരണസമിതിയിലും ഞങ്ങള്‍ക്കെല്ലാം വളരെ പ്രതീക്ഷയുണ്ടായിരുന്നു.  ആയിടക്കാണ് കൊതുകു മൂലമുള്ള അസുഖങ്ങള്‍ അടുത്ത പ്രദേശങ്ങളിലെല്ലാം വ്യാപകമായി എന്നറിയുന്നത്.  കെട്ടിടത്തിന്റെ ികുതി അടയ്ക്കുവാാണ് ഞാന്‍ പഞ്ചായത്തിലേയ്ക്ക് കയറിയത്.  പ്രസിഡന്റിന്റെ മുറിയില്‍ ിന്നും വിളികേട്ടാണ് ഞാന്‍ തിരിഞ്ഞു ാക്കിയത്.  തോവ് ഗമയില്‍ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുന്നതു കണ്ട് എിക്ക് വല്ലാത്ത ആന്ദം അുഭവപ്പെട്ടു. 

      ഞങ്ങളുടെ സംസാരം ാട്ടിലെ പെറ്റുപെരുകുന്ന കൊതുകുകളെപ്പറ്റിയായി.  കൊതുകുകളെ ിയന്ത്രിക്കാന്‍ അടിയന്തിരമായി മരുന്നു തളിക്കേണ്ട ആവശ്യകതയെപ്പറ്റി ഞാന്‍ തോവിാട് സംസാരിച്ചു.  പ്രസിഡന്റിന്റെ മറുപടികേട്ട് ഞാന്‍ തീയില്‍ ചവിട്ടിയപോലെ പരിഭ്രമിച്ചു. തോവ് പറഞ്ഞു:  ‘കൊതുകുകള്‍ പെറ്റുപെരുകട്ടെ….. പെരുകി പെരുകി ജങ്ങള്‍ക്ക് ദു:സ്സഹമായ അസുഖങ്ങളുണ്ടാകട്ടെ….. സമയമായിട്ടില്ല…… ഇപ്പോള്‍ സമയമായിട്ടില്ല.   കവലകള്‍ തോറും യോഗങ്ങള്‍ സംഘടിപ്പിക്കും ബോധവല്‍ക്കരണ ക്ളാസ്സുകള്‍ സംഘടിപ്പിക്കും.  എല്ലാത്തിന്റെയും ഉത്ഘാടം ഞാന്‍ തന്നെ ിര്‍വ്വഹിക്കും.  മരുന്നു തളിയും ശുദ്ധീകരണ പ്രവര്‍ത്തങ്ങളുമൊക്കെ അതിുശേഷം മതിയാകും.  മുന്‍പ്രസിഡന്റിു പറ്റിയപോലെ മുക്കും തെറ്റുപറ്റാതെ ാക്കണം.  ഇതു ജാധിപത്യമാണ്.  ജങ്ങളുടെ ആവശ്യം കണ്ടറിഞ്ഞു ചെയ്താല്‍….. ശരിയാവില്ല ….. അവര്‍ മ്മെ വിലകുറച്ചു കാണും’.

      എന്തു പറയണമെന്നറിയില്ലായിരുന്നു.  ഞാന്‍ തിരിച്ചു പോരുമ്പോള്‍ വിടര്‍ന്ന റ്റിെത്തടമുള്ള ചെറുപ്പക്കാരന്‍ പഞ്ചായത്തിന്റെ കവാടത്തില്‍ ശര്‍ദ്ദിച്ച് അവശായി കിടക്കുന്നുണ്ടായിരുന്നു.             

Wednesday, October 14, 2015

ABHINAVA GURU

                                                             സമുദായ സ്ഹിേ

രാജശേഖരന്‍ ാട്ടിലെ അറിയപ്പെടുന്ന സമുദായപ്രമാണിയും മദ്യ-കോണ്‍ട്രാക്ട് മുതാലിയുമാണ്.  അകമ്പടി സേവിക്കാും ആജ്ഞാപിക്കുന്നതിു ചെവികൊടുക്കാും ദാസ്യവേലക്കും ആളുകളേറെ. രാജശേഖരന്‍ ഒന്നു വിചാരിച്ചാല്‍ അതു ടന്നിരിക്കും.  അങ്ങയുെള്ള രാജശേഖരാണ് ഈയിടെയായി ഒരു മംമാറ്റം.  പ്രതാപത്തിാത്ത ആജ്ഞയില്ല.  അകമ്പടിക്കാരെ പരമാവധി അകറ്റി ിര്‍ത്തുന്നു.  ദാസ•ാരോടുപോലും ഇപ്പോള്‍ പെരുമാറ്റത്തില്‍ രൌദ്രഭാവമില്ല.  ആകെ ഒരു ഭാവമാറ്റം. 

ശേഖരന്‍ ജിച്ചത് ഒരിടത്തരം കുടുംബത്തിലും പഠിച്ചത് ഒരുള്‍ാടന്‍ ഗ്രാമത്തിലുമാണ്.  ശേഖരന്‍ കുട്ടിക്കാലത്തു തന്നെ വികൃതിയായിരുന്നു.  വികൃതി താമസിയാതെ വൈകൃതമായി.  പഠത്തില്‍ പിമ്പായിരുന്നുവെങ്കിലും പാഠ്യേതര വിഷയങ്ങളില്‍ ഒട്ടും പിന്തിരിപ്പായിരുന്നില്ല.  സഹപാഠികളെ വരുതിക്കു ിര്‍ത്തി.  അദ്ധ്യാപകന്‍ കണ്ണുരുട്ടിയാല്‍ തിരിച്ചു കണ്ണുരുട്ടും.  ശേഖരന്‍ സകൂളിാരു ബാധ്യതയായി.  ശേഖരന്റെ ആജ്ഞക്കു ചെവി കൊടുക്കാതിരുന്നത്ി സഹപാഠിയുടെ കൈത്തണ്ടയില്‍ ബ്ളെയിഡ് കൊണ്ട് വരഞ്ഞു.  ചോദിക്കാന്‍ വന്നവരെ ഇടിച്ചു പരുവത്തിലാക്കി.  കുട്ടികള്‍ അടുക്കാന്‍ ഭയന്നു.  ശേഖരന്‍ സ്കൂളില്‍ പോവണ്ട എന്നു തീരുമാിക്കുയായിരുന്നു. 

ശേഖരന്‍ ആരെയെങ്കിലും ഭയന്നിരുന്നുവൊ എന്നു സംശയം.  ആരെയും ഭന്നിരുന്നില്ലെന്നു പറയുമായിരിക്കും.  ശേഖര് അച്ഛ ഭയമായിരുന്നു.  ഒരു ദിവസം ശേഖരന്‍ അച്ഛന്റെ തട്ടകത്തിലെത്തി.  അവിടെ കാവല്‍ക്കാര്‍ ശേഖര തിരിച്ചറിഞ്ഞു.  അതുമല്ലായിരുന്നുവെങ്കില്‍ ശേഖരു പൊതിരെ കിട്ടുമായിരുന്നു.  അല്ലെങ്കില്‍ പുഴയില്‍ ഒരജ്ഞാത ശവമാവാും മതി.  ഇവിടം ശേഖരന്റെ അച്ഛന്റെ കോട്ടയാണ്.  കാവല്‍ക്കാര്‍ ശേഖര അച്ഛന്റെ മുന്നിലെത്തിച്ചു.  ശേഖരന്‍ ഒരിക്കല്‍കൂടി ഭയന്നിരിക്കണം.  പക്ഷെ അച്ഛന്‍ മറുത്തൊന്നും ശേഖരാടു പറഞ്ഞില്ല.

അച്ഛന്റെ തട്ടകത്തിലെത്തിയ ശേഖരന്‍ വാറ്റിന്റെ രൂക്ഷഗന്ധം തിരിച്ചറിഞ്ഞു.  കന്നാസുകളിലേക്ക് വാറ്റി പാീയങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു.  അച്ഛന്റെ തട്ടകത്ത് ശേഖരന്‍ ആദ്യമായിട്ടായിരുന്നു.  എല്ലാം ാക്കി കാണാന്‍ ശേഖരാഗ്രഹമുണ്ടായിരുന്നു.  വിലക്കുകള്‍ ശേഖരന്‍ വകവക്കുമായിരുന്നില്ല.  പക്ഷെ അന്ന് ശേഖരന്‍ അച്ഛന്റെ പിന്നിലായി ിലയുറപ്പിച്ചു.  ശേഖരന്റെ അച്ഛന്‍ ആജ്ഞകള്‍ കൊടുത്തു.  മറ്റുള്ളവര്‍ അതു അുസരിച്ചു.  ശേഖര് ആദ്യമായി അച്ഛാട് ബഹുമാം തോന്നി. 

ശേഖര് അച്ഛന്റെ സങ്കേതം ഇഷ്ടപ്പെട്ടു.  ശേഖരന്റെ വാക്കുകളിലെ കപ്പ് കാവല്‍ക്കാര്‍ തിരിച്ചറിഞ്ഞു.  അവര്‍ ശേഖരാടു മറുത്തൊന്നും പറഞ്ഞില്ല.  താമസിയാതെ ശേഖരന്‍ വാറ്റ് എത്തിച്ചു കൊടുക്കുന്ന ചുമതലയേറ്റെടുത്തു.  ശേഖരന്‍ തന്റെ ദൌത്യം ഭംഗിയായി ചെയ്തു തീര്‍ത്തു.  ശേഖരന്‍ അച്ഛന്റെ അഭിന്ദം അംഗീകാരമായി കണക്കാക്കി. 

വാറ്റ് കടത്തി വില്‍പ്പ കേന്ദ്രത്തിലെത്തിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.  സാഹസികത ശേഖരന്‍ ഇഷ്ടപ്പെട്ടിരുന്നു.  ചങ്ങാടത്തിലും വണ്ടിയിലും അവിടവിടെ ിലയുറപ്പിച്ച കാവല്‍ക്കാരുടെ അകമ്പടിയോടെ വാറ്റ് വില്‍പ്പ കേന്ദ്രത്തിലെത്തിച്ചു.  കാവല്‍ക്കാര്‍ അശ്രദ്ധ കാണിച്ചാല്‍ തക്ക ശിക്ഷ ല്‍കും.  ശിക്ഷ ല്‍കാന്‍ ശേഖരന്‍ പണ്ടെ കേമായിരുന്നുവല്ലൊ.  തെറ്റായ സിഗ്നല്‍ ല്‍കി വണ്ടിയില്‍ ിന്നും ഒരു കന്നാസു മാറ്റിയ കാവല്‍ക്കാര കയ്യൊടെ പിടിച്ചു.  മാപ്പു ചോദിച്ച അയാളോട് കൈപ്പത്തി ചോദിച്ചു വാങ്ങി.  ആ കാവല്‍ക്കാരന്‍ പിന്നെ രക്തം വാര്‍ന്ന് മരിച്ചിരിക്കണം എന്നു ശേഖരന്‍ കരുതി. 

ശേഖരന്റെ അച്ഛന്‍ കാട്ടില്‍ിന്നും ാട്ടിലേക്ക് കുടിയേറാന്‍ തീരുമാിച്ചു.  കാട്ടിലെ ചുമതല ശേഖരന്റെ കൈവശമായി.  കാട്ടിലെ മൃഗങ്ങളെയും മുഷ്യരെയും വേട്ടയാടുന്നതില്‍ ശേഖരന്‍ ആന്ദം കണ്ടെത്തിയിരുന്നു.  കാടും അതിലെ സ്ത്രീകളെയും തന്റെ വേട്ട വസ്തുക്കളായി ശേഖരന്‍ കരുതി.  ശേഖരന്റെ അച്ഛന്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ബാര്‍ വിലക്കെടുത്തു മദ്യവില്‍പ ടത്തി.  രാഷ്ട്രീയക്കാര്‍ ശേഖരന്റെ അച്ഛന്റെ മുന്‍പില്‍ ഓച്ഛാിച്ചു ിന്നു.  സ്പിരിറ്റും വാറ്റും മദ്യവില്‍പക്കായി കണ്ടെത്തി ശേഖരന്റെ അച്ഛന്‍. 

ശേഖരന്‍ കൂട്ടുകാരൊത്തു ബാറില്‍ ഒത്തുകൂടുക പതിവാക്കി.  മദ്യവും മദിരാക്ഷിയും ശേഖരന്റെ ദൌര്‍ഭല്യങ്ങളായിരുന്നുവല്ലൊ.  ാട്ടിലെ വ്യാപാര ശൃംഖല വിപുലീകരിക്കാന്‍ തീരുമാിച്ചത് ശേഖരായിരുന്നു.  ശേഖരന്‍ പട്ടണത്തിലെ കോണ്‍ട്രാക്റ്റു വര്‍ക്കുകള്‍ ഏറ്റെടുത്തു.  താമസിയാതെ ശേഖരന്‍ പട്ടണത്തിലെ അറിയപ്പെടുന്ന മുതലാളിയായി മാറി.  സമുദാ പ്രമാണികള്‍ ശേഖരാടു ചങ്ങാത്തം കൂടാന്‍ അധികം ാളുകള്‍ വേണ്ടിവന്നില്ല.  ശേഖരന്‍ രാജശേഖരന്‍ മുതലാളിയായി മാറി. 

രാജശേഖരന്‍ മുതലാളിയെത്തേടി രാഷ്ട്രീയക്കാര്‍ കാവല്‍ ിന്നു.  കോണ്‍ട്രാക്ടു വര്‍ക്കുകള്‍ രാജശേഖരന്‍ മുതലാളി പറഞ്ഞാല്‍ മറ്റാരും ഏറ്റെടുക്കാതായി.  വാഹ വ്യൂഹങ്ങളുടെ അകമ്പടിയോടെ രാജശേഖരന്‍ മുതലാളി പോകും.  പുറപ്പെടും മുമ്പെ അവിടെ കാത്തു ില്‍ക്കുന്ന പാവങ്ങളോട് കാര്യങ്ങള്‍ ചോദിക്കാന്‍ പറയും.  ാട്ടുകള്‍ വിതറി അതിായി കടിപിടി കൂടുന്ന പാവങ്ങളെ ാക്കി ഊറി ഊറി ചിരിക്കും.  രാജശേഖരന്‍ മുതലാളിയുടെ ദാശീലം ാട്ടില്‍ പാട്ടായി.  സമുദായക്കാര്‍ രാജശേഖരന്‍ മുതലാളിയെ തങ്ങളുടെ പ്രധാ സമുദായ പ്രമാണിയായി വാഴിച്ചു.  ഈ മാറ്റം രാജശേഖരന്‍ മുതലാളിപോലും പ്രതീക്ഷിച്ചതായിരുന്നില്ല.  രാജശേഖരന്‍ മുതലാളി കാരുണ്യത്തിന്റെ പ്രതീകമായി മാറി. 

മദ്യശാലകളും കോണ്‍ട്രാക്ടു വര്‍ക്കുകളും രാജശേഖരന്‍ മുതലാളിക്ക് മ്യാമായ സ്ഥാം ടിേക്കൊടുത്തു.  രാജശേഖരന്‍ മുതലാളിയുടെ വാക്ക് സമുദായത്തിലെ അവസാ വാക്കായി മാറിതന്നെ എതിര്‍ക്കാന്‍ ആരെയും അുവദിച്ചില്ല.  എതിര്‍ത്തവരെ  കൈക്കരുത്തിലും പണംകൊടുത്തും വരുതിയിലാക്കി. 

കാട് രാജശേഖരന്‍ മുതലാളിയെ മാടി വിളിക്കുന്നുണ്ടായിരുന്നു.  കാട്ടിലെ വാറ്റും കാട്ടിലെ പെണ്ണും ആവോളം ആസ്വദിച്ചു വളര്‍ന്ന ശേഖര് കാടിയുെം അതിലെ സൌന്ദര്യത്തേയും മറക്കുവാാകുമായിരുന്നില്ല.  ഇടക്കിടെയുള്ള കാട്ടിലേക്കുള്ള യാത്രയില്‍ ഒരു ദുരന്തം കാത്തിരിപ്പുണ്ടായിരുന്നു. 

ശേഖരന്‍ പുഴ കടക്കാന്‍ ചങ്ങാടത്തില്‍ കയറിയതായിരുന്നു.  മലമുകളില്‍ ിന്നുള്ള ശക്തമായ ഒഴുക്കി അതിജീവിക്കാന്‍ ശേഖരന്റെ ചങ്ങാടത്തിു കഴിഞ്ഞില്ല.  ചങ്ങാടം ഒഴുക്കില്‍ ആടിയുലഞ്ഞു.  ിയന്ത്രണം വിട്ട ചങ്ങാടം ശക്തിയായി പാറയില്‍ ചെന്നിടിച്ചതും ശേഖരന്‍ വെള്ളത്തിലേക്കു തെറിച്ചു വീണതും വളരെ പെട്ടെന്നായിരുന്നു.

വെള്ളത്തിലേക്കുവീണ രുജശേഖര് മറ്റൊന്നും ഓര്‍മയില്ലായിരുന്നു.  മലവെള്ളത്തില്‍പെട്ട് ചങ്ങാടം പൊങ്ങുതടിപോലെ ഒഴുകി. 

രാജശേഖരന്‍ കണ്ണു തുറക്കുമ്പോള്‍ ഒരു കുടിലിലായിരുന്നു.  ഏതൊ അവ്യക്തമായ ഒരു മുഖം തന്നെത്തന്നെ ാക്കി ില്‍ക്കുന്നത് രാജശേഖരന്‍ മസ്സിലാക്കി.  മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ രാജശേഖര ഉറ്റുാക്കികൊണ്ട് ഒരു സ്ത്രീരൂപം.  പരിചിതമായ മുഖം ഏതെന്ന് ആ മങ്ങിയ വെളിച്ചത്തിലും രാജശേഖര് വ്യക്തമായി.  ഒരു ടുക്കം മിന്നല്‍ പോലെ രാജശേഖരിലൂടെ കടന്നുപോയി. 

ലതിക രാജശേഖര തന്നെ ശ്രദ്ധിക്കുകയായിരുന്നു.  ലതിക രാജശേഖരന്‍ കണ്ണു തുറക്കുന്നതും ാക്കി കാത്തിരിക്കുകയായിരുന്നു.  വാറ്റിന്റെ ലഹരിയില്‍ രാജശേഖരന്‍ ലതികയെ കടന്നു പിടിച്ചത് ഓര്‍മ്മയിലേക്കോടിയെത്തി.  അവളുടെ മാത്തിു പകരമായി എത്ര പണം വേണമെങ്കിലും രാജശേഖരന്‍ കൊടുക്കുവാന്‍ തയ്യാറായി.  ലതിക അത് തന്റെ മുഖത്തക്ക് എറിഞ്ഞത് രാജശേഖരന്‍ ഇന്നത്തെപ്പോലെ ഓര്‍ക്കുന്നുണ്ട്.  ഓര്‍മകള്‍ രാജശേഖര വല്ലാതെ വേദിപ്പിച്ചു.  രാജശേഖരന്‍ കട്ടിലില്‍ിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.  രാജശേഖര് എഴുക്കേല്‍ക്കാന്‍ ലതികയുടെ കരങ്ങള്‍ താങ്ങായി.  ആ കരങ്ങളുടെ കുളിര്‍മ ഒരു സാന്ത്വമായി രാജശേഖരന്‍ തിരിച്ചറിഞ്ഞു.  ലതികയോട് എന്താണ് പറയേണ്ടതെന്ന് രാജശേഖര് ിശ്ചയമുണ്ടായിരുന്നില്ല.  അയാള്‍ വാക്കുകള്‍ പരതുകയായിരുന്നു. 

രാജശേഖര് എന്തെങ്കിലും പറയാന്‍ കഴിയും മുമ്പെ മീശവരവീണു തുടങ്ങിയ ഒരു പയ്യന്‍ അമ്മയെ വിളിച്ചു കടന്നുവന്നു.  അവന്റെ മുഖത്തിു രാജശേഖരന്റെ ഛായയുണ്ടായിരുന്നു.  അവന്‍ അമ്മയുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചു.  അപരിചിതായ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം അവന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.  ലതിക സങ്കടപ്പെടുന്നതില്‍ അവന്‍ വല്ലാതെ ആശ്ചര്യപ്പെട്ടു.  രാജശേഖരന്‍ ചുഴിയില്‍പ്പെട്ടതും രാജശേഖര കരയിലടിപ്പിച്ചതും എല്ലാം അവന്‍ വായടക്കാതെ വിവരിച്ചു.  ലതിക അപ്പോഴേക്കും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. 

രാജശേഖരന്‍ പോകാായി എഴുന്നേറ്റു.  കുട്ടി പരിചിതായ ഒരാളോടെന്നവണ്ണം പറഞ്ഞു: “എന്റെ അച്ഛന്‍ പുറത്തു ില്‍പ്പുണ്ട്”. 

ലതിക അവന്റെ വാക്കുകള്‍ കേട്ട് സങ്കടം അടക്കാാവാതെ അകത്തേക്കു പോയി.  രാജശേഖരന്‍ മുതലാളിക്ക് എല്ലാം ചോദിച്ചറിയണമെന്നുണ്ടായിരുന്നു.  വാക്കുകള്‍ക്ക് വേണ്ടി അയാള്‍ വല്ലാതെ വിഷമിച്ചു.  അയാള്‍ ഗദ്ഗദത്തോടെ അവ വാത്സല്യപൂര്‍വ്വം തലോടി.  രാജശേഖരന്‍ അവന്റെ കയ്യില്‍ വച്ചു കൊടുക്കാന്‍ പോക്കറ്റുകള്‍ പരതി.  അതില്‍ ഒന്നുമില്ലായിരുന്നു.  എന്തു പകരം ല്‍കിയാണ് തിക്ക് അവരോടുള്ള കടപ്പാട് തീര്‍ക്കുക.  രാജശേഖരന്‍ അവന്റെ കയ്യില്‍ പിടിച്ച് പുറത്തേക്കു ടന്നു. 

പുറത്തേക്കിറങ്ങിയ രാജശേഖരന്‍ ഒരിക്കല്‍കൂടി ടുങ്ങി.  അവിടെ കൈപ്പത്തി ഷ്ടപ്പെട്ട ഒരാള്‍ എല്ലാം ശ്രദ്ധിച്ചു ില്‍പുണ്ടായിരുന്നു.  പഴയ വാറ്റുകേന്ദ്രത്തിലെ കാവല്‍ക്കാരന്‍.  രാജശേഖരന്റെ വാക്കുകള്‍ മുറിഞ്ഞു പുറത്തേക്കു വന്നു:
“ീയിവിടെ………”

അയാള്‍ മറുപടിയൊന്നും പറയാതെ രാജശേഖരാടൊപ്പം ടന്നു.  രാജശേഖരന്റെ കാല്‍ചുവടുകള്‍ ഇടറുന്നുണ്ടായിരുന്നു.  വീണു പോകുമെന്നു കണ്ട് അയാള്‍ തന്റെ കൈത്തണ്ട രാജശേഖരു രേെ ീട്ടി.  രാജശേഖര് അയാളുടെ കൈത്തണ്ടയില്‍ പിടിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.  അയാളുടെ കൈത്തണ്ടയിലെ ചൂട് രാജശേഖരന്റെ മസ്സിലേക്ക് കിിഞ്ഞിറങ്ങി.  കുറച്ചു ടന്നു കഴിഞ്ഞ് രാജശേഖരന്‍ അറിയാതെ ിന്നു.  രാജശേഖരന്റെ കണ്ണുകളില്‍ കണ്ണുീര്‍ ഇറ്റുില്‍ പ്പുണ്ടായിരുന്നു.  അയാള്‍ എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിലെന്ന് രാജശേഖരന്‍ ആശിച്ചു.  അയാള്‍ പറഞ്ഞു: “ലതിക എന്റെ ഭാര്യയാണ്”.

“ദയവായി ഇിയിങ്ങോട്ട് വരരുത്” രാജശേഖരാട് അപേക്ഷ എന്നോണം അയാള്‍ പറഞ്ഞു.  ജീവിതത്തില്‍ രാജശേഖരു കുറ്റബോധം തോന്നിയ ിമിഷങ്ങളായിരുന്നു.  രാജശേഖരന്റെ മരവിപ്പ് വാക്കുകളായി പുറത്തേക്കെറിഞ്ഞു:
“അപ്പോള്‍ കുട്ടി…….”

“സംശയിക്കേണ്ട അതു ിങ്ങളുടേതു തന്നെ”  ഇതു പറഞ്ഞു അയാള്‍ തിരിച്ചു ടന്നു.  വാതില്‍ കൊട്ടി അടക്കുന്ന ശബ്ദം കേട്ട് രാജശേഖരന്‍ തിരിഞ്ഞു ാക്കി.  അപ്പോഴും അകത്തുിന്നും ലതികയുടെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു. 


Thursday, October 1, 2015

POLITICS IN KERALA - AAM ADMI PARTY

                                               ആം ആദ്മി പാര്‍ട്ടി

1.    കേരളത്തില്‍ നിലവിലെ മൂന്നു രാഷ്ട്രീയ ഫോറങ്ങളും താര്യതമ്യേ ഗുരുതരമായ പ്രതിസന്ധി രിേടിന്നുണ്ട്. 

2.    ഭാരത രാഷ്ട്രീയം പരിഗണിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി ഉള്‍പ്പടെയുള്ള ാലു രാഷ്ട്രീയ ഗ്രൂപ്പുകളും ഒരേ ാണത്തിന്റെ വശങ്ങളായി കാണേണ്ടതുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് മികച്ച ഒരവസരമാണ് കേരളത്തില്‍ ഒത്തു വന്നിരിക്കുന്നത്. 

3.    കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ഭരണം ഏറ്റെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു എന്നത് ഭാരത്ത്ി ലോകത്തിു മുമ്പില്‍ മികച്ച പ്രതിഛായ ലഭ്യമാക്കി. 

4.    ഗൂഗിളില്‍ തിരഞ്ഞാല്‍ ലോക മാധ്യമങ്ങളും ലോക രാഷ്ട്രങ്ങളും പ്രധാമന്ത്രിയെപോലും എങ്ങ  നോക്കി കണ്ടിരുന്നു എന്നു വ്യക്തമായിട്ടുള്ളതാണ്.  തുടര്‍ന്നുള്ള ലോകപര്യടം വഴി സ്വന്തം പ്രതിഛായ മാറ്റിയെടുക്കുവാന്‍ കഴിയുമൊ എന്നു കാണേണ്ടിയിരിക്കുന്നു.  ഒരു പ്രവേശ പരീക്ഷയില്‍ പ്രധാമന്ത്രി സന്ദര്‍ശിക്കാത്ത രാജ്യമേതെന്ന ചോദ്യത്ത്ി ഭാരതമെന്ന് ചിലരെങ്കിലും ഉത്തരം ല്‍കിയത് ആുകാലിക സംഭവങ്ങളാണ്. 

5.    ഡല്‍ഹി ഭരണം കൈയ്യാളുന്നതിായി ഡല്‍ഹി മാത്രമല്ല അയല്‍ സംസ്ഥാങ്ങളുമുള്‍പ്പടെയുള്ള ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ അര്‍പ്പണ മാഭാവവും പ്രവര്‍ത്തവും കാരണമായി. 

6.    ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ റിെവു കെട്ട പ്രവര്‍ത്തങ്ങളില്‍ മം മടുത്തിട്ടാകണം കയ്യും മെയ്യും മറന്ന് ഇതര സംസ്ഥാക്കാരും ഡല്‍ഹി പടിക്കാന്‍ ഒത്തു കൂടിയത്. 

7.    കേരളത്തിലും ഓരോ ിയോജക മണ്ഡലത്തിലും ഒന്നൊ രണ്ടൊ പഞ്ചായത്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവയെ ഇരുപത്തി ഒന്നാം ൂറ്റാണ്ടിാത്തവിധം മോഡലുകളാക്കി രൂപപെടുത്തേണ്ടിയിരിക്കുന്നു. 

8.    എറണാകളവും തൃശ്ശൂരും പോലെ താരതമ്യേ മികച്ച സാംസ്ക്കാരിക ജില്ലകള്‍ അതിുന  തുടക്കം കുറിക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. 

9.    ഡല്‍ഹി പോലെ വല്ലപ്പോഴും ഒരു ആശാകിരണം കണ്ടെത്താായില്ലെങ്കില്‍ കേരളത്തിാടുള്ള ലോകത്തിന്റെ ആദരവും അസ്തമിക്കുമെന്നതില്‍ ഒട്ടും സംശയമില്ല.