Tuesday, September 27, 2011


സ്ത്രി, സൌന്ദര്യവും  മികവും

     സ്ത്രീയുടെ ജനനം മുതല്പുരുഷനാല്നിയന്ത്രിക്കപ്പെടുന്നു.  ഗര്ഭസ്ഥ ശിശുവിന്റ ലിംഗം നിര്ണ്ണയിക്കുന്നത് പുരുഷ ജീനുകളായ '', '്യ' ക്രോമസോമുകളുടെ വ്യത്യാസത്തിലാണ്.  ആയത് പുരുഷ തീരുമാനങ്ങളുടെ പ്രതിഫലനം കൂടിയാണ്.

            ലോകത്തില്ഏറ്റവും കൂടുതല്ബാഹ്യമാറ്റങ്ങള്ക്ക് വിധേയമാക്കപ്പെടുന്ന ഒരു പ്രതിഭാസം സ്ത്രീ തന്നെയായിരിക്കണം.  ഭാവത്തിലും രൂപത്തിലുമുള്ള മാറ്റങ്ങള്ജീവന്റ നിലനില്പ്പിനെ തന്നെ ആശ്രയിച്ചിരിക്കുന്നു.  ലിംഗവ്യതിയാനങ്ങള്ഒരു വശത്തു ജീവന്റ തുടിപ്പിനെ നിലനിര്ത്തുമ്പോള്‍  മറുവശത്ത് ഇണയുടെ മേലുള്ള സ്വാധീനത്തിനായി പോരാട്ടം മുറുകുന്നു. 

            കരുത്തിന്റ പ്രതീകമായി പുരുഷനും ലോലഭാവങ്ങളുടെ പ്രതീകമായി സ്ത്രീയും മാറുന്നു.  കരുത്ത് മൃഗീയമാണെന്നും നിലനില്പ്പിനെ അത് അപായകരാമാംവിധം ദുഷിപ്പിക്കുമെന്നുമുള്ള തിരിച്ചറിവാണ് ആധുനീക സമൂഹത്തിനുള്ളത്.  പോരാട്ടത്തിന്റ ദ്വന്ദയുദ്ധത്തില്കരുത്താര്ഓരോരുത്തര്കൊഴിഞ്ഞു പോയപ്പോള്ഇണയുടെ മേലുള്ള മൃഗീയ അധീശത്തിനുപരിയായി സമൂഹത്തിന്റ മേലുള്ള അധീശങ്ങള്ക്ക് വഴിതെളിച്ചു.  മറ്റു മൃഗങ്ങളില്നിന്ന് വ്യത്യസ്ഥനായ മനുഷ്യന്അവന്റ വിശേഷബുദ്ധിയാല്നിയമവിധേയമായ സമൂഹം കെട്ടിപ്പടുത്തു.  ഏകഭാര്യ സമ്പ്രദായം ആധുനീക കാഘട്ടം അംഗീകരിച്ചു. 

    സൌന്ദര്യസങ്കല്പ്പങ്ങളില്സ്ത്രീയുടെ സൌന്ദര്യബോധത്തെപ്പറ്റി എടുത്തു പറയാമെങ്കിലും എല്ലാ മൃഗങ്ങളിലും പുരുഷനാണ് കൂടുതല്സൌന്ദര്യം എന്നു കാണാം.  മനുഷ്യനു ലഭ്യമായ വിശേഷബുദ്ധിയാല്അവളുടെ സൌന്ദര്യ വര്ദ്ധനവിന് പല ഉപാധികളും സ്വീകരിക്കാന്കഴിഞ്ഞിട്ടുണ്ഗ്മ്.  സിംഹവും സിംഹവലന്കുരങ്ങും മയിലും മാനുമെല്ലാം ആണിനാണ് സൌന്ദര്യം എന്നു ചൂഗ്മണ്ിക്കാട്ടുന്നു.  എന്നിട്ടും മനുഷ്യജത്തില്സ്ത്രീകള്സൌന്ദര്യ വര്ദ്ധനവിനായി മത്സരിക്കുന്നു.  ആധുനീക സമൂഹത്തില്ബാഹ്യമായ സൌന്ദര്യമല്ല സമൂഹത്തിനാവശ്യം എന്നു തിരിച്ചറിയാന്കഴിയേണ്ഗ്മിരിക്കുന്നു.  ബാഹ്യമായ സൌന്ദര്യം കാല്പ്പനീകമായ ഭാവനകളെ വളര്ത്തി ലിംഗവ്യതിയാനത്തിലെ ആകര്ഷണീയത പരിപോഷിപ്പിക്കുന്നു. 

     കാലങ്ങളും ഭേദങ്ങളും അനുസരിച്ച് പ്രകൃതിയുടെ ഭാവങ്ങള്മാറിമാറി വരുന്നു.  കാലങ്ങളുടെ ഭേദങ്ങളുടെ മാറ്റങ്ങള്നേരിടാന്പണ്ഗ്മുമുതലെ മനുഷ്യന്അവന്റ നിലനില്പ്പിനാവശ്യമായ ആഹാര സാധനങ്ങള്കരുതിവക്കുവാന്തുടങ്ങിയിരുന്നു.  ആധുനിക സമൂഹം സാമ്പത്തിക മൂല്യങ്ങള്ക്ക് പ്രീയം നല്കുകയും സ്ത്രീയെ വിവാഹം എന്ന കമ്പോളത്തില്ലേലം ചെയ്യുകയും ചെയ്യുന്നു.  വിവാഹം എന്നത് ഇണചേരാനുള്ള അംഗീകൃത ലൈസന്സായും തുടര്ന്നു കുടുംബങ്ങളുടെ രൂപീകരണത്തിനായുള്ള ആരംഭമാണെന്നും സ്ത്രീകള്  തിരിച്ചറിയേണ്ഗ്മിയിരിക്കുന്നു.  വിവാഹാനന്തരം സമ്പത്ത് കാലിലെ ചങ്ങലയാകരുതെന്നും സംസ്ക്കാരം പകര്ന്നു നല്കുന്ന ആനന്ദം അതിവിശാലമാണെന്നും തിരിച്ചറിയേണ്ഗ്മിയിരിക്കുന്നു.

    അമ്പും വില്ലും ആയുധമാക്കി ആഹാരനിവര്ത്തി നടത്തിയിരുന്ന മനുഷ്യന് കാലത്തും ആനന്ദം കണ്െഗ്മത്തിയിരുന്നു.  അമ്പിന്റയും വില്ലിന്റയും പ്രയോഗത്തിലെ പ്രാവീണ്യമായിരിക്കണം കാലത്തെ വിദ്യാഭ്യാസത്തിലെ മികവ്.  കാലങ്ങളുടെ മാറ്റിമറിച്ചിലുകളില്വിദ്യാഭ്യാസത്തിന്റ രീതിയില്എത്രയൊ മാറ്റങ്ങള്വരുത്തിയിരിക്കുന്നു.  അറിവ് തരുന്ന സാമൂഹിക മേനിലനില്പ്പിന്റ, കുടുംബ ഭദ്രതയുടെ കരുത്തായി മാറുന്നു.  കൂട്ടിയും കിഴിച്ചും ചുവടു വക്കുന്ന ആധുനിക സമൂഹത്തില്സ്ത്രീകളുടെ വിദ്യഭ്യാസം സര്ട്ടിഫിക്കറ്റിന്റ ഭാരമല്ല തരുന്നതെന്നും കുടുംബ ഭദ്രതയും സൌഹാര്ദ്ധവുമാണെന്നും നാം തിരിച്ചറിഞ്ഞിരിക്കുന്നു.  ജീവിത പോരാട്ടങ്ങളില്വിജയം കാംക്ഷിക്കുന്നവര്സ്ത്രീ വിദ്യാഭ്യാസം ഒരടിസ്ഥാന മികവായി കരുതുന്നു. 

   മനുഷ്യന്റ വൃത്തിയും വെടിപ്പും അവന്റ വസ്ത്രങ്ങളുടെ വൈവിധ്യത്തിലല്ലായെന്നും തിരിച്ചറിയുന്നു.  മനുഷ്യന്റ ആനന്ദത്തില്വളരെ പ്രധാനപ്പെട്ടതാണ് മനസ്സ്.  മനസ്സിന്റ വൃത്തി സംസ്ക്കാരത്തിന്റയും തദ്വാത പ്രവൃത്തിയിലുമാണ്.  വസ്ത്രങ്ങളുടെ വൈവിധ്യം ആനന്ദത്തിന്റ ആഗ്രഹത്തിന്റ പരിധിയില്വരുന്നതാണ്, പ്രവൃത്തിയാകട്ടെ നൈമഷിക ആനന്ദത്തിലുപരിയായി ആനന്ദം തരുന്നതാണ്.  സ്ത്രീകളുടെ വസ്ത്ര വൈവിധ്യങ്ങളുടെ പ്രയോഗം കാമോദീപനത്തിന് താല്ക്കാലീകമായി ഉപകരിക്കപ്പെടുമ്പോള്അവളുടെ പ്രവൃത്തി സമൂഹത്തിന്റ ദിശാബോധം തന്നെ നിയന്ത്രിക്കപ്പെടുന്നു.  നല്ല സംസ്ക്കാരമുള്ള സ്ത്രീ നല്ല പ്രവൃത്തികളിലൂടെ നീണ്ഗ്മകാലം ആനന്ദത്തിന്റ അമൃതേകുന്നവളാണ്. 

    മനുവിന്റ വേദശാസ്ത്രത്തില്കിടക്കറയിലെ വേശ്യമായിരിക്കാം ഭാര്യ, ഭരണകാര്യങ്ങളില്ഉപദേശകന്മന്ത്രിയുടെ റോളുമായിരിക്കാം.  ആധുനിക സമൂഹത്തില്വേശ്യ വേശ്യയായി നിലനില്ക്കട്ടെ ഭാര്യക്കു ഭാര്യയുടെ റോളുതന്നെ ലഭിക്കുന്നു.  ഭരണകാര്യങ്ങളില്ഉപദേശകന്മന്ത്രിയുടെ റോളല്ല തീരുമാനമെടുക്കുന്ന രാജ്ഞിയുടെ ഭാഗം തന്നെ ലഭിക്കുന്നു.  സമ്പത്തിലും സൌന്ദര്യത്തിലും മികവു കാണുന്ന ഭരണാധികാരിയായില്ല, അിറവിലും സംസ്ക്കാരത്തിലും ഊന്നിയ മികവ് കാണുന്ന രാജ്ഞിയായി സ്ത്രീ നിലനില്ക്കുന്നു. 



Monday, September 12, 2011


"പ്രൊമോഷന്‍ സാധ്യതകള്‍ക്കിടയിലൊരു കാര്യക്ഷമത''
എസ്സ്.കാച്ചപ്പിള്ളി

         രമേശിന് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചിട്ട് നാളുക ളേറെയായില്ല.  അയാള്‍ ഏറെ പ്രതക്ഷീച്ചിരുന്നതായിരുന്നില്ല പഞ്ചായത്ത് സെക്രട്ടറിയുടെ ജോലി.  എഴുത്തു പരീക്ഷ കഴിഞ്ഞപ്പോള്‍, മറ്റുള്ളവര്‍ പരീക്ഷ എഴിയതുമായി തട്ടിച്ചു നോക്കിയപ്പോള്‍, തന്റേത് ഒരു പ്രയത്നം മാത്രമായെ അയാള്‍ക്ക് തോന്നിയുള്ളൂ.  ജോലി ലഭിച്ചപ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഉത്സാഹം തോന്നി.  നല്ലനേരം നോക്കി അയാള്‍ സ്നേഹിതരെകൂട്ടി ജോലിക്കു ജോയിന്‍ ചെയ്തു. 
         
      ജോലി പഠിച്ചെടുക്കുക എന്നതു തന്നെ ഏറെ ശ്രമകരമായി രമേശനു തോന്നി. ഏറെ നാളുകള്‍ കഴിഞ്ഞില്ല നിന്നു തിരിയാന്‍ പറ്റാത്തത്ര ജോലി ഭാരംപോലെ അയാള്‍ക്കനുഭവപ്പെട്ടു.  തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരും ജനങ്ങളും സെക്രട്ടറിയുടെമേല്‍ കുതിര കയറുന്നതായി അയാള്‍ പരാതി പറയാന്‍ തുടങ്ങി.  ജോലിഭാരം കൂടുതലാണെന്നും മറ്റേതെങ്കിലും പഞ്ചായ ത്തിലേക്ക് മാറ്റം സംഘടിപ്പിച്ചു തരണമെന്നും രാഷ്ട്രീയ സ്വാധീന മുള്ളവരോടും ജാതി സംഘടനയിലുള്ളവരോടും അയാള്‍ ആവശ്യപ്പെട്ടു.  അപ്പോഴാണ് ഏറെ രസകരമായ മറ്റുചില കാര്യങ്ങള്‍കൂടി അയാള്‍ക്ക് മനസ്സിലായത്.  രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കും ജാതി സംഘടനയിലുള്ള വര്‍ക്കും കാര്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റിയ ആളായി മാത്രമെ അവര്‍ രമേശിനെ കണ്ടിരുന്നുള്ളൂ.  അയാളുടെ കഴിവില്‍ വിശ്വാസം കുറഞ്ഞി ട്ടാണെങ്കിലും അയാളെ സ്ഥലം മാറ്റരുതെന്ന കാര്യത്തില്‍ അവരെല്ലാവരും തന്നെ ഒറ്റക്കെട്ടാണെന്നു രമേശിനു മനസ്സിലായി.  ഏറെയാളുകള്‍ ഇങ്ങോട്ടു സ്ഥലം മാറ്റത്തിനായി നാളുകളായി ശ്രമം നടത്തുന്നു.  ശമ്പളത്തിനു പുറമെ ധാരാളം വരുമാനംകൂടി തരുന്ന പഞ്ചയത്തായതിനാലാണ് ഇത്രയധികം ആളുകള്‍ ഇങ്ങോട്ടു സഥലം മാറ്റത്തിനായി ശ്രമിക്കുന്നതെന്ന് അയാള്‍ക്ക് മനസ്സിലായി. 

        ഇനിയെന്ത് എന്ന ചിന്തയിലായിരുന്നു രമേശ്.  തനിക്കിനിയും ജോലിചെയ്യാന്‍ പറ്റാത്തത്ര ബുദ്ധിമുട്ടുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും മറ്റുള്ളവര്‍ക്ക് അത് തമാശമായി മാത്രമെ തോന്നിയുള്ളൂ.  രമേശ് ജോലി മാറ്റത്തെപ്പറ്റി പറഞ്ഞപ്പോള്‍ എല്ലാവരുംതന്നെ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  ഒന്നു ശ്രമിച്ചു നോക്കാമെന്നുതന്നെ അയാള്‍ തീരുമാനിച്ചു. 

        പഞ്ചായത്തിലെ പദ്ധതിരേഖകള്‍ സമര്‍പ്പിക്കേണ്ട സമയമായിരുന്നു.  സെക്രട്ടറിയുടെ ഒത്താശയോടെ ചില സ്വകാര്യ താല്‍പ്പര്യങ്ങളോടെയുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന പഞ്ചായത്ത് മെമ്പര്‍മാരുമുണ്ടായിരുന്നു.  താമസ്സിയാതെ രമേശിനു ചില കാര്യങ്ങള്‍ പിടികിട്ടി.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നാല്‍ വേണ്ടത്ര സമ്പത്ത് സമ്പാദിക്കാമെന്നയാള്‍ക്ക് ബോധ്യമായി.  അയാള്‍ പതിയെ പഞ്ചായത്ത് സെക്രട്ടറിയെന്ന പദവി ആസ്വദിക്കാന്‍ തുടങ്ങി. സായാഹ്നങ്ങളിലെ ബാറു സല്‍ക്കാരങ്ങള്‍ അയാള്‍ നിഷേധിച്ചിരുന്നില്ല. 

        പദ്ധതിരേഖകളില്‍ ചിലത് സെക്രട്ടറിയുടെ അശ്രദ്ധയാല്‍ നിഷേധിക്കപ്പെട്ടപ്പോഴാണ് താന്‍ പിടിച്ചത് വലിയ പുലിവാലായെന്ന് രമേശിനു ബോധ്യപ്പെട്ടത്.  കൈയ്യില്‍ കിട്ടിയ പണത്തിന്റെ കണക്കുകളൊന്നും അയാള്‍ക്ക് കൃത്യതയില്ലായിരുന്നു. പഞ്ചായത്തിന്റെ ചിലവില്‍ സ്വകാര്യമായി നടത്തികൊടുക്കാമെന്നേറ്റ് വാങ്ങിയതും അതിന്റെ നഷ്ടപരിഹാരവും തിരിച്ചുകൊടുക്കാന്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ രമേശിന്റ മുമ്പില്‍ ആവശ്യവുമായി വന്നു. 

       രമേശ് ഒരു ഏറ്റുമുട്ടലിന്റെ വക്കത്തായിരുന്നു.  പതിവുപോലെ അയാള്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  അധികദിവസം വേണ്ടിവന്നില്ല, ഒരു ജനക്കൂട്ടംതന്നെ സെക്രട്ടറിയെ ഘെരാവൊ ചെയ്യാന്‍ എത്തിയിരുന്നു.  പഞ്ചായത്ത് സെക്രട്ടറിയുടെ കഴിവില്ലായ്മയും വികസന കാര്യങ്ങളില്‍ തടസം നില്‍ക്കലുമൊക്കെയായിരുന്നു ആരോപണങ്ങള്‍.  അതിനെല്ലാം മുന്നില്‍ വഴിവിട്ട കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ തന്നോടൊപ്പം നിന്ന മെമ്പര്‍മാരും ജാതി സംഘടനാ നേതാക്കളും രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു.  നേതാക്കളുമായി ഒരു ഒത്തുതീര്‍പ്പു ണ്ടാക്കുകയല്ലാതെ രമേശിനു മറ്റു മാര്‍ഗ്ഗങ്ങളൊന്നു മുണ്ടായിരുന്നില്ല.  അവര്‍ ഏതാനും പുതിയ ഡിമാന്റുകള്‍ കൂടി രമേശിന്റെ മുന്നില്‍ വച്ചു. 

       രമേശിന് നേതാക്കളുടെ ഡിമാന്റുകള്‍ അംഗീകരിക്കുകയെ നിവ്വര്‍ത്തിയുണ്ടായിരുന്നുള്ളൂ.  അയാള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക യോടൊപ്പം മറ്റു ചില തസ്തികകളിലും എഴുത്ത് പരീക്ഷ എഴുതിയിരുന്നു.  ആയിടക്കാണ് മറ്റൊരു സര്‍ക്കാന്‍ സ്ഥാപനത്തിലേക്ക് ജോയിന്‍ ചെയ്യാന്‍ നിര്‍ദ്ദേശം വന്നത്.  എന്തുചെയ്യണമെന്ന അവസ്ഥയില്‍ വീണുകിട്ടിയ പിടി വള്ളിയായെ രമേശ് അതിനെ കരുതിയുളളൂ. രമേശ് പരിചിതരായ പലരോടും ആ  സ്ഥാപനത്തെപ്പറ്റി തിരക്കി.  ജനങ്ങളുമായി ഇടപെടേണ്ടി വരുമൊ എന്നതായിരുന്നു അയാള്‍ക്ക് പ്രധാനമായും അറിയേണ്ടിയിരുന്നത്.  ഏറെ ജോലിഭാരം ആവശ്യമില്ലെന്നും ജനങ്ങളുമായി ഇടപെടേണ്ട ആവശ്യകതയൊന്നുമില്ലെന്നും അയാള്‍ മനസ്സിലാക്കി.  അയാള്‍ പുതിയ ജോലിക്കു ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ കൂടുതല്‍ പ്രോമോഷന്‍ സാധ്യതകളുണ്ട് എന്നത് അയാള്‍ നിലവിലുള്ള ജോലി ഉപേക്ഷിക്കുന്നതിന് കാരണമായി നിരത്തി.  

        പുതിയ ജോലി സ്ഥലത്ത് ജോയിന്‍ ചെയ്യുന്നതിനു മുമ്പായി അയാള്‍ സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു.  അവരാകട്ടെ ആഘോഷപൂര്‍വ്വം അയാളെ സ്വ്ീകരിച്ചു.  പുതിയ സ്ഥാപനത്തില്‍ ഏറെ ക്ളേശ്ശങ്ങളൊ ബുദ്ധിമുട്ടുകളൊ അയാള്‍ക്കനുഭവപ്പെട്ടില്ല.  ഏതൊ നേരംപോക്കുപോലെ ആരോടും ഉത്തരവാദിത്തം പറയാനില്ലാതെ അയാള്‍ സമയം ചിലവഴിച്ചു.  പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി ആരവത്തിനിടയിലെ അംഗമായുള്ള ജോലി അയാള്‍ക്കൊരു ഹരമായി തോന്നി. 

         പുതിയ സ്ഥാപനത്തില്‍ ജോയിന്‍ ചെയ്ത് കുറച്ചു ദിവസം കഴിഞ്ഞാണ് സ്ഥാപനം കേന്ദ്രസ്ഥാപനമായി ഉയര്‍ത്താന്‍ പോകുന്നതായി അയാള്‍ക്ക് മനസ്സിലായത്.  സ്ഥാപനം കേന്ദ്രഗവണ്‍മെന്റിന് കൈമാറുന്നത് തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന പൊതുനിലപാടിലായിരുന്നു രമേശും.  താന്‍ അംഗമായ സംഘടന കേന്ദ്രസ്ഥാപനമാക്കി മാറ്റുന്നതിനെ എതിര്‍ക്കുകയാണ് എന്നു മനസ്സിലാക്കിയിട്ടും രമേശിനു തന്റെ നിലപാടില്‍ പ്രത്യേക മാറ്റുമൊന്നുമുണ്ടായില്ല.   പിന്നീടെപ്പോഴൊ അയാള്‍ പറഞ്ഞു: "കേന്ദ്രസ്ഥാപന മാക്കുകയാണെങ്കില്‍ എന്റെ പ്രൊമോഷന്‍ സാധ്യതകള്‍ ഇല്ലാതാക്കും''.   

       അയാള്‍ താന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ജോലി ഉപേക്ഷിച്ചു വന്നയാളാണെന്നും പ്രെമോഷനിലുള്ള കൂടുതല്‍ അവസരങ്ങളാണ് ഈ ജോലി സ്വീകരിക്കാന്‍ തന്നെ  പ്രേരിപ്പിച്ചതെന്നുമൊക്കെ പറയുന്നു ണ്ടായിരുന്നു.  കേന്ദ്രസ്ഥാപനമായാന്‍ ഫണ്ടിന്റെ കുറവുകളൊന്നു മുണ്ടാവില്ലെന്നും നമുക്കെല്ലാം അവിസ്മരണീയമായ പുരോഗതി ഉണ്ടാകു മെന്നും അയാളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാതിരുന്നില്ല. 

        മറുപടിയായി രമേശ് പറഞ്ഞതിങ്ങനെയാണ്: "സ്ഥാപനം നന്നാവുകയൊ നന്നാവാതിരിക്കുകയൊ ചെയ്യട്ടെ.  എനിക്ക് എന്റെ കാര്യമാണ് വലുത്.  സ്ഥാപനത്തിന്റെ മികവും നാടിനുണ്ടാവുന്ന നേട്ടങ്ങളൊന്നും എനിക്കു പ്രശ്നമല്ല''.      

        ഇത്ര മനുഷ്യത്തമില്ലാതെ പറയരുതെന്ന് എനിക്ക് ഓര്‍മിപ്പിക്കണമെന്നുണ്ടായിരുന്നു.  എങ്കിലും മറുപടിയായി വന്നതി ങ്ങനെയായിരുന്നു. "ഒരു പരിധിക്കപ്പുറമുള്ള പ്രൊമോഷനെ ബാധിക്കുമെന്നത് നേരുതന്നെ.  പക്ഷെ കേന്ദ്ര സ്ഥാപനമാക്കിയാലുള്ള സാധാരണ ശമ്പളത്തിലുള്ള വര്‍ദ്ധനവും മറ്റാനുകൂല്ല്യങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല''. 

        അയാള്‍ തുടര്‍ന്നു: "ആരും രാഷ്ട്ര സേവനത്തിനൊന്നുമല്ലല്ലൊ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.  എനിക്ക് എന്റെ കാര്യം നോക്കാതെ വയ്യ.  ഇപ്പോഴത്തെ നിലയില്‍ പോവുകയാണെങ്കില്‍ ഞാന്‍ താങ്കളേക്കാള്‍ മുന്നെ ഓഫീസറാവും''.

       രമേശിന്റെ പരാമര്‍ശം എന്നില്‍ വേദനയുളവാക്കി.  തിരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റില്‍ അയാള്‍ എന്നേക്കാള്‍ വളരെ പുറകിലായിരുന്നു എന്ന കാര്യം എന്റെ മനസ്സിലൂടെ കടന്നു പോയി.  അയാളെ കൂടുതല്‍ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.  "പ്രൊമോഷനു തിരഞ്ഞെടുക്കുമ്പോള്‍ കഴിവുകൂടി പരിഗണി ക്കുമെന്നേയുള്ളൂ.  അതല്ലാതെ പ്രൊമോഷന്‍ നിഷേധിക്കുകയൊന്നുമില്ല. പ്രൊമോഷന്‍ സാധ്യതകള്‍ക്കിടയിലൊരു കാര്യക്ഷമത''.

       അയാളുടെ മറുപടി ഇപ്രകാരമായിരുന്നു:"എന്റെ കഴിവു നോക്കിയൊന്നുമല്ലല്ലൊ എന്നെ താങ്കളേക്കാള്‍ മുന്നില്‍ നിയമിച്ചത്.  ഞാന്‍ പിന്നോക്കവിഭാഗത്തില്‍ പെട്ടതുകൊണ്ടല്ലെ?''.

        രമേശിനെ ബോധ്യപ്പെടുത്തുവാന്‍ സാധ്യമല്ല എന്നു മനസ്സിലാക്കി ഞാന്‍ മൌനം പാലിക്കാന്‍ തീരുമാനിച്ചു.  എങ്കിലും അയാള്‍ പരിഹാസമെന്നോണം തുടര്‍ന്നു: "ഒരാളെ കണ്ടിട്ട് അയാളുടെ കഴിവും പ്രാപ്തിയും നിശ്ചയിക്കാന്‍ പറ്റുമൊ?''

   അതിന് അതിന്റേതായ മാനദണ്ഡങ്ങളുണ്ട് എന്നു പറയണമെന്നുണ്ടായിരുന്നു.  എന്നാല്‍ മറുപടി ഞാന്‍ മനസ്സിലാണ് പറഞ്ഞത്.  "ഉവ്വ്, ഒരാളുടെ സംസാരത്തല്‍ നിന്നും അയാളുടെ മനുഷ്യത്തവും സംസ്ക്കാരവും കാര്യക്ഷമതയും നിശ്ചയിക്കാന്‍ കഴിയും''.


Monday, August 29, 2011

മണ്ഡല്  കമ്മീഷന്നിഗമനങ്ങള്രാജ്യരക്ഷയുടെ വെളിച്ചത്തില്

എസ്.കാച്ചപ്പിളളി
9446459784

            വി.പി.സിംഗിന്റെ മരണവും ബോംബെ ഭീകരാക്രമണവും അടുത്തടുത്ത ദിവസംതന്നെ എനനത് യാദൃച്ഛികമാവാം.  ഫലത്തില് വി.പി.സിംഗ് തുറനനുവിട്ട ചിന്താധാരയുടെ തുടര്ച്ചയായൊ അലെങ്കില് അതിന്റ പരിണിതഫലമായൊ മാത്രമെ ബോംബെ ദീകരാക്രമണത്തെ കാണുവാന്സാധിക്കുകയുള്ളൂ.

            മണ്ഡല് കമ്മീഷന്റ നിഗമനങ്ങളെ പ്രവൃത്തിപഥത്തില് എത്തിക്കുകവഴി വി.പി.സിംഗ് എനന മുന്പ്രധാമന്ത്രി ചെയ്തത് ഒരു ഭൂതത്തെ തുറനനു വിടുകയായിരുനനു.  രാജ്യത്ത് സാമൂഹ്യനീതി എനനത് ഉനനതവിദ്യാഭ്യാസ മേഖലയിലും ഉദ്യോഗസ്ഥ ഭരണതലങ്ങളിലും പിനേനാക്കം നില്ക്കുനനവരെ നിയമിക്കുകവഴി സാധ്യമാക്കാം എനനതായിരുനനു വിലയിരുത്തല്.  ഫലത്തില് താരതമ്യേന മെച്ചപ്പട്ട സംസ്ക്കാരവും മെച്ചപ്പട്ട ജീവിത യാഥാര്ത്ഥ്യ ബോധവുമുള്ള സമൂഹത്തില് ജനിച്ചു വളരാന്സാധിക്കാതെ പോയവരെ ഉദ്യോഗസ്ഥ ഭരണതലങ്ങളില് പ്രതിഷ്ഠിക്കുകവഴി സാമൂഹ്യ നീതി നേടിയെടുക്കാമെനന വ്യാമോഹം രാജ്യത്തിനു മൊത്തത്തിലുള്ള സൂരക്ഷിതത്തിനു ഭീഷണിയാകുംവിധം വളര്നനിരിക്കുനനു. 

            ബോംബെ ഭീകരാക്രമണം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയായി മാത്രമെ കാണുവാന്കഴിയുകയുള്ളൂ.  ബോംബെ ഭീകരാക്രമണത്തെ പറ്റിയുള്ള മുനനറിയിപ്പ് നേടുനനതും കടലില്നിനന് കരയിലേക്ക് ഭീകരര്ആയുധങ്ങളുമായി പ്രവേശിക്കുനനതും കരയില്നിനന് നിര്ദ്ദിഷ്ഠ പ്രദേശങ്ങള്കേന്ദ്രീകരിച്ച് ആയുധങ്ങള്എത്തിക്കുനനതും തടയുവാനൊ അത്തരം പദ്ധതികളെ തകര്ക്കുവാനൊ ക്രമസമാധാന, രാജ്യരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്ക്ക് കഴിഞ്ഞിലല.  ഇത്ര നിഷ്ക്രിയമായി പെരുമാറാന്ഉദ്യോഗസ്ഥ മേഖലക്ക് കഴിയുംവിധം കാര്യക്ഷമതയിലലാത്തവരെക്കൊണട് ഉദ്യോഗസ്ഥ മേഖല നിറഞ്ഞിരിക്കുനനു എനനു പറയേണടി വരുനനു.  ബോംബെ ഭീകരാക്രമണത്തില് ക്രമസമാധാനപാലനത്തിനും രാജ്യരക്ഷക്കും ചുമതലപ്പെട്ടവരുടെ മരണസംഖ്യയും പൌരന്മാരുടെ മരണസംഖ്യയും താരതമ്യേന കൂടുതലായിരുനനു എനനു പറയാം.  ഇപ്പോഴത്തെ കണക്കനുസരിച്ച് വെറും പത്തുപേര്എടുത്താല് പൊങ്ങാത്തത്ര ആയുധങ്ങളുമായി കടലിലൂടെ വനന് തന്ത്രപ്രധാനമായ സ്ഥലങ്ങളില് പ്രവേശിക്കുകയും രാജ്യസ്നേഹികളെ വളരെയേറെ നാണംകെടുത്തുംവിധവും ഭയംജനിപ്പിക്കുംവിധവും നാശനഷ്ടങ്ങള്വരുത്തുകയുമുണടായി.  ക്രമസമാധാനപാലനത്തിനും രാജ്യരക്ഷക്കും ചുമതലപ്പെട്ടവരുടെ മരണസംഖ്യ പരിശോധിച്ചാല് ഉനനത ഉദ്യോഗസ്ഥരുടെ സംഖ്യ എത്രയോ കൂടുതലായിരുനനു എനനത് അലംഭാവത്തിന്റ വ്യാപ്തി വ്യക്തമാക്കുനനു. 

            മണ്ഡല് കമ്മീഷന്റിപ്പോര്ട്ട് നടപ്പില് വരുത്തിയതോടുകൂടി മറ്റു                       ഉദ്യോഗസ്ഥ മേഖലയിലെനനപോലെ ക്രമസാമാധാന പാലനത്തിനും രാജ്യരക്ഷക്കും ചുമതലപ്പെട്ടവരില് കാര്യക്ഷമതയും അവലോകനശേഷിയും കുറഞ്ഞവരുടെ സംഖ്യ ക്രമാധീതമായി വര്ദ്ധിക്കുകയും കാര്യക്ഷമമായും വേണടുംവിധവും കാര്യങ്ങള്നിര്വഹിക്കുനനതില് പരാജയപ്പെടുകയും ചെയ്യുനനു.  

            താരതമ്യേന മെച്ചപ്പെട്ട സംസ്ക്കാരത്തിന്റെയും താരതമ്യേന മെച്ചപ്പെട്ട കാര്യക്ഷമതയുടേയും അഭാവത്തില് ഉദ്യോഗസ്ഥ ഭരണ മേധാവികളായെത്തുനനവര്ക്ക് വേണടുംവിധം കാര്യങ്ങളെ അവലോകനം ചെയ്യുവാനൊ വസ്തുനിഷ്ഠമായ തീരുമാനങ്ങ ളെടുക്കുവാനൊ കഴിയുനനിലല എനനത് പ്രശ്നത്തിന്റ വ്യാപ്തി വര്ദ്ധിപ്പിക്കുനനു.  നലല കാര്യക്ഷമതയുടെ അഭാവത്തില് അടിയന്തിരമായി ചെയ്യേണടി വരുനന കൂടുതല് കാര്യങ്ങളില് അലംഭാവം വരുനനു.  അതിന്റ ഫലമായി രാജ്യം അതിന്റ ഉദ്യോഗസ്ഥ വിഭാഗത്തില് നിനനും പ്രതീക്ഷിക്കുനന വിധം കാര്യങ്ങള്പ്രവൃത്തിപഥത്തില് എത്തിക്കുവാന്സാധിക്കുനനിലല. ഫലമൊ വിസ്മൃതിയും അലംഭാവവും ഉദ്യോഗസ്ഥ മേഖലയുടെ കൂടപ്പിറപ്പായി മാറുനനു. 

         മണ്ഡല് കമ്മീഷന്റിപ്പോര്ട്ട് നടപ്പില് വരുത്തി യതോടുകൂടി                           പിനേനാക്കവിഭാഗങ്ങളില് ഉനനതവിദ്യാഭ്യാസ മേഖലയിലും ഉദ്യോഗസ്ഥ ഭരണതലങ്ങളിലും, മത്സരക്ഷമത കുറവായതിനാല്, ആളെ കിട്ടും വരെ എനന തോതില് നിയമനം നടക്കുനനു.  മത്സര ക്ഷമത കുറവായതിനാല് കാര്യക്ഷമതയിലും കാര്യനിര്വ്വഹണത്തിലും ഇത്തരക്കാര്പിനേനാക്കം തനെന നില്ക്കുനനു.  ഉദ്യേഗസ്ഥ മേഖലയില് കാര്യക്ഷത കുറഞ്ഞ ഇത്തരക്കാര്ക്ക് കൂടുതല് സേവനകാലാവധി ലഭിക്കുനനതിനാല് ഭരണ നിറ്വ്വഹണ മേധാവികളായി വരികയും ചെയ്യുനനു.  ഫലത്തില് തീരുമാനങ്ങളെടുക്കാന്പ്രാപ്തിയുള്ളവര്ആരുംതനെന ഭരണനിര്വ്വഹണ മേധാവികളായി എത്തിപ്പെടാത്ത അവസ്ഥ താരതമ്യേന സംജാതമാവുകയും ചെയ്യുനനു.  ഇതര മേഖലകള്ക്ക് എനനപോലെ രാജ്യരക്ഷക്കും ക്രമസമാധാനത്തിനും തീരുമാനങ്ങളെടുക്കുവാന്പ്രാപ്തിയുള്ളവര്ഭരണ നിര്വ്വഹണ മേധാവികളായി എത്തി പെടേണടത് രാജ്യതാല്പര്യങ്ങള്ക്ക് അത്യന്തം ആവശ്യം തനെനയാണ്. 

            സമുദായങ്ങള്ക്ക് വേണ്ടിയല സമൂഹത്തിന് വേണ്ടിയാണ് സര്ക്കാര്സ്ഥാപനങ്ങള്എനന യാഥാര്ത്ഥ്യം ഉള്ക്കൊണ്ടുകൊണ്ട് മുനേനാട്ടു പോകുവാനായിലെങ്കില് താരതമ്യേന മത്സരക്ഷമത കുറഞ്ഞവര്ഭരണ നിര്വ്വഹണ മേധാവികളായി മാറി രാജ്യതാല്പ്പര്യങ്ങള്ഹനിക്കപ്പെടുനന അവസ്ഥ സംജാതമാകുനനു.  അങ്ങനെ നോക്കുമ്പോള്വി.പി.സിംഗ് എനന മുന്പ്രധാനമന്ത്രിക്ക് മണ്ഡല് കമ്മീഷന്റെ നിഗമനങ്ങള്നടപ്പിലാക്കിയതിലൂടെ അദ്ദേഹം അര്ഹിക്കുനന യാത്രയയപ്പാണ് രാജ്യത്തെ നിഷ്ക്രീയമാക്കപ്പെട്ട ഉദ്യോഗസ്ഥ മേഖലകള്നല്കിയത് എനന് പറയാതെ വയ്യ.

Tuesday, July 12, 2011

വയ്യ കുട്ടി, ഒരു തുടര്ച്ചക്കുകൂടി കൂട്ടു നില്ക്കാന്വയ്യ
എസ്.കാച്ചപ്പിള്ളി

            സുമതി ന്യൂസ് പേപ്പര്വായിക്കുകയായിരുന്നു.  സെല്ഫ് ഫിനാന്സിംഗ് മേഖലയിലെ പ്രവേശനഭാഗം വായിക്കുകയായിരുന്നു.  ലോകമാകെ ഇന്റര്ചര്ച്ച് കൌണ്സില് സ്ഥാപനങ്ങളില് പ്രവേശനത്തിനായി ആദരവോടെ കാത്തിരിക്കുമ്പോഴും എന്തെ ഇന്റര്ചര്ച്ച് കൌണ്സിലിനെ മാത്രം ഒറ്റപ്പെടുത്തുന്നു എന്ന് എത്ര ചിന്തിച്ചിട്ടും സുമതിക്കു മനസ്സിലായില.  താനും പലപ്പോഴും ഇന്റര്ചര്ച്ച് കൌണ്സിലിന്റെ തീരുമാനങ്ങളോട് യോജിച്ചിരുന്നുവലൊ എന്ന് സുമതി ആലോചിച്ചു.  കോളിംഗ് ബെലടിക്കുന്ന ശബ്ദം കേട്ട് ചിന്തയില് നിന്ന് ഉണര്ന്ന് സുമതി വാതില് തുറന്നു നോക്കി.  പുറത്ത് ഏതാനും പുസ്തകങ്ങളുമായി സുമി കാത്തു നില്ക്കുന്നു.  സുമി പറഞ്ഞു: ‘എനിക്ക് പഠിക്കണം.  കുറച്ചു പാഠങ്ങള്കൂടി പറഞ്ഞു തരണം’.  സുമിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.  മറുപടിയായി സുമതി വാതില് കൊട്ടിയടച്ചു.  സുമതി വലാതെ വീര്പ്പുമുട്ടാനും തേങ്ങലടിക്കാനും തുടങ്ങി.  അമര്ത്തിപ്പിടിച്ച വാതിലിനോടു ചേര്ന്ന് അവര്വലാതെ തേങ്ങി.

            സജിത്തും അജിത്തും സുമതിയുടെ അയല്ക്കാരാണ്.  രണ്ടുപേരും പഠനം പാതിവഴിയില് നിറുത്തിയവര്‍.  സുമതിയുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് അത്യാവശ്യം വിദ്യാഭ്യാസം നേടിയതു തന്െന.  ഇരുവരും സുഹൃത്തുക്കളും തെറ്റുചെയ്താലും ശരി ചെയ്താലും ഇരുവരും അതില് പങ്കാളികളുമായിരിക്കും.  സുമതി അജിത്തിനേയും സജിത്തിനേയും വിളിച്ചുപദേശിക്കും.  ഏതൊ ഒരു പുണ്യകാര്യം ചെയ്യുന്നതുപോലെയാണ് സുമതിക്കു തോന്നിയിരുന്നത്.  കുട്ടികള്സ്ക്കൂളില് പോയാല് സജിത്തും അജിത്തും വഴിക്കെങ്ങാനും ഉണ്ടൊ എന്നു തിരക്കും.  ഉണ്ടെങ്കില് തന്െന ഇരുവരും മനപൂര്വ്വം മറഞ്ഞിരിക്കുകയായിരിക്കും.  അലെങ്കില് സുമതിയുടെ വക എന്തെങ്കിലും ഉപദേശം കിട്ടാതിരിക്കില.  സുമതി തരംകിട്ടുമ്പോഴൊക്കെ അവരെ സല്ക്കരിക്കാറുമുണ്ട്.  അപ്പോഴൊക്കെ ഇരുവരുടേയും പെരുമാറ്റം മാറ്റിയെടുക്കാമെന്നു സുമതി ആഗ്രഹിക്കാറുണ്ട്.  എന്നും എന്തെങ്കിലും പരാതി സജിത്തിനേയും അജിത്തിനേയും പറ്റിയുണ്ടാകും.  നാട്ടുകാര്അവരെ കുരുത്തംകൊള്ളികള്എന്നാണ് വിശേഷിപ്പിക്കാറെങ്കിലും സുമതി അവരോട് പ്രത്യേകം സ്നേഹപ്രകടനങ്ങള്നടത്തും.  കൂട്ടത്തില് ചിലപ്പോഴൊക്കെ വിലപ്പെട്ട സാധനങ്ങള്നഷ്ടപ്പെടാറുമുണ്ട് എന്നു സുമതി മനസ്സിലോര്ത്തു.

            ആയിടക്കാണ് പത്രത്താളുകളില് ഇലക്ട്രിസിറ്റി ബോര്ഡില് ജോലിക്ക# ആളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്.  സുമതി അവരെ നിര്ബന്ധപൂര്വ്വം വിളിച്ചു വരുത്തി.  ആദ്യമാദ്യം സുമതിയുടെ ഉപദേശം ഭയന്ന് അവര്മടി കാണിച്ചെങ്കിലും സുമതി തന്െന അവര്ക്കുവേണ്ടി അപേക്ഷകള്തയ്യാറാക്കി.  ചോദിക്കാറുള്ള ചോദ്യങ്ങളുടെ ഏകദേശരൂപം മനസ്സിലാക്കി.  താഴ്ന്ന ജോലിക്കുപോലും എം..ക്കാരും എം.എസ്സിക്കാരുമൊക്കെ ഉണ്ടാകുമെന്ന് സുമതിക്ക് അപ്പോഴാണ് മനസ്സിലായത്. 

            സുമതി അവരുടെ അച്ഛനേയും അമ്മയേയും പറഞ്ഞ് കാര്യങ്ങള്ബോധ്യപ്പെടുത്തി.  അവര്ക്ക് ജോലിക്കായി പഠന സംബന്ധമായി ചില തയ്യാറെടുപ്പുകളൊക്കെ വേണമെന്നും സുമതി അവര്ക്ക് കാര്യങ്ങള്പറഞ്ഞുകൊടുക്കാമെന്നും ഏറ്റു.  എലാ ദിവസവും അവരെ സുമതിയുടെ വീട്ടിലേക്ക് എത്തിക്കുന്ന കാര്യം അജിത്തിന്റയും സജിത്തിന്റയും മാതാപിതാക്കളെ ചുമതലപ്പെടുത്തി.  എന്തൊ മഹാഭാഗ്യം വരുന്നു എന്നാണ് അജിത്തിന്റയും സജിത്തിന്റയും മാതാപിതാക്കള്ക്ക് മനസ്സിലായത്.  അജിത്തും സജിത്തുമാകട്ടെ തങ്ങള്ഇത്തരമൊരു പഠനത്തിനിലെന്ന്ു തീര്ത്തു പറഞ്ഞു.  പിന്െന പിന്െന സുമതിയുടെ നിര്ബന്ധത്തിനും സല്ക്കാരത്തിനും മുന്പില് ഇരുവരും ഒരുവിധം തയ്യാറെടുക്കാമെന്നു തീരുമാനത്തിലെത്തി. 

            ജോലിക്കുള്ള എഴുത്തുപരീക്ഷ കഴിഞ്ഞ് എത്തും വരെ സുമതിക്കായിരുന്നു ടെന്ഷണ്‍.  പരീക്ഷ കഴിഞ്ഞിട്ടും അജിത്തിനേയും സജിത്തിനേയും കാണാന്പറ്റാത്തതില് സുമതിക്ക് വലാത്ത ഈര്ഷ്യ അനുഭവപ്പെട്ടു. 

            സുമതി റിസല്ട്ട് വരുന്ന ദിവസം നോക്കി നില്ക്കുകയായിരുന്നു.  ന്യൂസ് പേപ്പറില് റാങ്ക് ലിസ്റ് വരുന്ന കാര്യം തന്െന വായിച്ചപ്പോള്സുമതി അജിത്തിനേയും സജിത്തിനേയും തിരക്കി പുറപ്പെട്ടു.  ഏറെ നേരത്തെ കാത്തിരിപ്പിനുശേഷമാണ് സുമതിക്ക് ഇരുവരേയും നേരില് കാണാന്പറ്റിയത്.  സുമതി ഏതൊ വലിയ വാര്ത്ത പറയുംപോലെയായിരുന്നു.  അജിത്തിനും സജിത്തിനുമാകട്ടെ താല്പ്പര്യമിലാത്ത എന്തൊ കേട്ടതുപോലെയാണ് അനുഭവപ്പെട്ടത്.

            സുമതി തന്െന അവരുടെ റിസല്ട്ട് പരിശോധിക്കാന്തീരുമാനിച്ചു.  പട്ടികയുടെ ഏറ്റവും താഴെയായിരുന്നു ഇരുവരുടേയും പേരുകള്‍.  സുമതിക്ക് പ്രതീക്ഷ നശിച്ചപോലെയായിരുന്നു.  ഒരു കാര്യവുമിലാതെ എന്തിനൊവേണ്ടി സമയം പാഴാക്കിയതുപോലെ സുമതിക്കു തോന്നി.  അജിത്തിനേയും സജിത്തിനേയും കണ്ടപ്പോള്സുമതി പറഞ്ഞു: ‘ഇതിലും ഭേദം കടലിലെ വെള്ളം വറ്റിക്കാന്ശ്രമിക്കുകയായിരുന്നു.  നിങ്ങളുടെ പേര് പട്ടികയില് ഏറ്റവും താഴെയാണ്.’  അജിത്തും സജിത്തും ചിരിച്ചതേയുള്ളൂ.  അജിത്തും സജിത്തുമാകട്ടെ അവരുടെ പേര് പട്ടികയുടെ താഴെ ഉണ്ടായിരുന്നു എന്നതുതന്െന വലിയ കാര്യമായി കണക്കാക്കി.

            ജോലിക്കുള്ള നിയമന ഉത്തരവുമായി അജിത്തും സജിത്തും എത്തിയപ്പോഴും സുമതിക്കു വിശ്വസിക്കാന്തോന്നിയില.  ഇതു വലാത്ത അല്ഭുതംതന്െന. പട്ടികയില് ഇവര്ക്ക് മുന്പില് വളരെയേറെ പേരുകളുണ്ടായിട്ടും എങ്ങിനെ ഇവര്ക്ക് നിയമന ഉത്തരവു ലഭിച്ചു എന്നതില് സുമതിക്കു സംശയം തോന്നാതിരുന്നില.  പിന്േനാക്ക വിഭാഗത്തില് പെട്ടവരായതുകൊണ്ടാണ് പുറകിലായിരുന്നിട്ടും നിയമന ഉത്തരവ് ലഭിച്ചതെന്ന് സുമതി മനസ്സിലാക്കി.

            അജിത്തിന്റയും സജിത്തിന്റയും സ്വഭാവത്തെപ്പറ്റി നാട്ടുകാര്ആശങ്ക പറയുമ്പോഴും സുമതി അഭിപ്രായങ്ങള്കാര്യമാക്കിയില.  സ്വന്തം കുട്ടികളുടെ കാര്യത്തിലെന്നപോലെ അജിത്തിന്റയും സജിത്തിന്റയും കുട്ടികളുടെ കാര്യത്തില് താല്പപര്യം കാണിച്ചു.  അജിത്തിന്റയും സജിത്തിന്റയും കുട്ടികള്ക്ക് സുമതി പാഠങ്ങള്പറഞ്ഞുകൊടുക്കുക പതിവാക്കി.  അവരുടെ കുട്ടികളെ സുമതിയുടെ അടുക്കല് പറഞ്ഞയക്കാന്മടി കാണിച്ചിരുന്നില.  സുമതിയുടെ നിരന്തരമായ പ്രേരണ കൊണ്ട് മികച്ച വിജയം കൈവരിക്കാന്കഴിഞ്ഞിരുന്നു.

            പട്ടികയില് വളരെ താഴെയായിരുന്നിട്ടും അജിത്തിനും സജിത്തിനും മറ്റുള്ളവരേക്കാള്വേഗത്തില് തന്െന പ്രൊമോഷണ്കിട്ടുന്നതില് സുമതിക്കായിരുന്നു സന്തോഷം.

            സുമി പ്ളസ്സ് ടൂ പഠിക്കുമ്പോള്തന്െന മെഡിസ്സിനു പോകുന്ന കാര്യത്തെപ്പറ്റി സുമതി അവളെ ബോധവതിയാക്കിയിരുന്നു.  സുമതി പ്രത്യേക താല്പ്പര്യമെടുത്ത് അവളുടെ സംശയങ്ങള്പറഞ്ഞ് കൊടുക്കാനും ശ്രദ്ധിച്ചു.  സുമി എന്ട്രന്സ്സിനു തയ്യാറെടുക്കുന്ന സമയമായിരുന്നു.  ഒരു ദിവസം സുമി വന്നപ്പോള്പറഞ്ഞു: “ഇന്നലെ അച്ഛനേയും ചെറിയച്ഛനേയും പോലീസുകാര്കൊണ്ടുപോയി”.  പുസ്തകങ്ങള്എടുത്ത് വക്കുമ്പോള്ഏതൊ നിസ്സാരകാര്യം പറയും പോലെയായിരുനരുന്നു സുമി അതു പറഞ്ഞത്.

            സുമതി വളരെ അസ്വസ്ഥയായിരുന്നു.  അവര്സുമിയെ പിടിച്ചു കുലുക്കി.  എന്നിട്ടു പറഞ്ഞു: “എന്ത്, എന്താണ് കുട്ടി നീ പറഞ്ഞത്.  നിന്റെ അച്ഛനേയും ചെറിയച്ഛനേയും പോലീസുകാര്വാനില് കയറ്റി കൊണ്ടുപോയെന്േനാ.  എന്തിന്, എന്തിന് അവര്നിന്റ അച്ഛനെ കൊണ്ടുപോയി”. സുമതി ഒറ്റ ശ്വാസത്തിലാണ് അതു ചോദിച്ചത്.  സുമതിയുടെ ഭാവമാറ്റം കണ്ടപ്പോള്സുമി വലാതെ ഭയപ്പെട്ടു പോയി.   കണ്ണുകളില് നോക്കി സുമി പറഞ്ഞു: “പേടിക്കാനില.  അവര്തനിയെ വന്നു കൊള്ളും”.  ഏതൊ സാധാരണ സംഭവം നടന്നതു പോലെയായിലുന്നു സുമിയുടെ മറുപടി.

            എത്ര ആലോചിട്ടും സുമിയുടെ നിസംഗത സുമതിക്കു മനസ്സിലാകുമായിരുന്നില.  ഏതൊ സാധാരണ സംഭവംപോലെ, ഒഴുക്കന്മട്ടില് അച്ഛനെ പോലീസുകാര്ജീപ്പില്  കയറ്റികൊണ്ടുപോയി എന്ന സുമിയുടെ വിവരണം സുമതിയില് ആശങ്കയും അങ്കലാപ്പുമുണ്ടാക്കി. 

            ഇലക്ട്രിസിറ്റി ബോര്ഡിന്റ ഗോഡൌണില് സൂക്ഷിച്ചിരുന്ന കമ്പികള്ഇരുവരും ചേര്ന്ന് മോഷ്ടിച്ചിരിക്കുന്നു.  സുമതിക്ക് വലാത്ത അപമാനം തോന്നി.  താന്എന്തൊ തെറ്റു ചെയ്തതുപോലെ സുമതിക്കു തോന്നി. 

            പുസ്തകത്തിലെ സംശയവുമായി എത്തിയ സുമതിക്കുനേരെ ഈറ്റപുലിപോലെ സുമതി ചീറ്റി.  എന്നിട്ടു പറഞ്ഞുമതി നിന്റ മെഡിസിന്പഠിപ്പ്”.  അല്പസമയം കഴിഞ്ഞ് മനസ്സാന്നിധ്യം വീണ്ടെടുത്ത് സുമതി പറഞ്ഞു: “അദ്ധ്യാപകര്പറഞ്ഞിട്ടുണ്ട് സുമതിക്ക് മെഡിസ്സിനു സീറ്റു കിട്ടക അത്ര ബുദ്ധിമുട്ടൊന്നുമുള്ള കാര്യമല.  പിന്േനാക്ക വിഭാഗത്തില് പെട്ടതാണലൊ.  പക്ഷെ കുട്ടി എനിക്കിനി വയ്യ.  ഇന്നു മുതല് ഞാന്നിനക്കു പറഞ്ഞു തരുന്നതു അവസാനിപ്പിക്കുകയാണ്.  പൊയ്ക്കൊള്ളൂ”.  ഇതു പറഞ്ഞതും സുമതിയുടെ കണ്ണുകള്നിറയുന്നതായി സുമിക്കു മനസ്സിലായി. 

            സുമിയാണ് ഇപ്പോള്തന്റ വാതില് മുട്ടി നില്ക്കുന്നത്.  താന്മൂലം ചെറുതാണെങ്കിലും ജോലിക്കു കയറിയവര്പൊതുമുതല് കളവു ചെയ്തിരിക്കുന്നു.  പോലീസ് കസ്റഡിയില് നിന്നും അവരെ വിട്ടൊ എന്നുപോലും ചോദിക്കാനുള്ള മനസ്സാന്നിധ്യം സുമതിക്കുണ്ടായിരുന്നില.  ഇപ്പോഴിതാ അവരുടെ അച്ഛനും ചെറിയച്ഛനും പോലീസ് കസ്റഡിയിലായിട്ടും സംശയം ചോദിക്കാനെത്തിയിരിക്കുന്നു.  എങ്ങനെ സുമിക്ക് ഇത്തരമൊരവസ്ഥയില് മനസാനസാന്നിധ്യം ലഭിക്കുന്നു എന്നത് സുമതിക്ക് മനസ്സിലാകുന്നിലായിരുന്നു.  സമതി വാതില് ചേര്ത്ത് കൊട്ടിയടച്ചു.  എന്നിട്ട് തേങ്ങി: “വയ്യ കുട്ടി, ഇനി വയ്യ.  ഒരു തുടര്ച്ചക്കു കൂടി കൂട്ടു നില്ക്കാന്വയ്യ”.

            സുമതിയുടെ കൈയ്യല് ഇന്റര്ചര്ച്ച് കൌണ്സിലിന്റ പ്രവേശനം സംബന്ധിച്ച വാര്ത്തയും അതിനു താഴെ കിഡ്നി വില്പ്പന നടത്തിയ ചിത്രവുമടങ്ങിയ ന്യൂസ് പേപ്പര്അപ്പോഴും വിറ കൊള്ളുന്നുണ്ടായിരുന്നു.