Tuesday, May 3, 2011

VEENDUMORU AMBASSODAR YATHRA

വീണ്ടുമൊരു അംബാസിഡര്‍ യാത്ര
          എനിക്കൊരു കാറു വാങ്ങണമെനനുണ്ടായിരുനു.  കാറു വാങ്ങുന കാര്യം ഭാര്യയോടും കുട്ടികളോടും പറയന്ട  എനനു ഞാന്‍ തീരുമാനിച്ചു.  കാറ് വാങ്ങുവാനുള്ള എന്റെ  തീരുമാനം അവരെ അറിയിച്ചാല് അവര്‍ക്കു ന്ടാകുനന സന്തോഷത്തെപ്പറ്റി എനിക്കൂഹിക്കാമായിരുനനു.  എനനിട്ടും തല്ക്കാലം പറയന്ട എനനു തീരുമാനിച്ചു.  ഒരുപക്ഷെ എനിക്ക് കാറ് വാങ്ങുവാന്‍ കഴിഞ്ഞിലെങ്കിലൊ എനന സന്ദേഹമായിരിക്കാം എനിക്കവരില് നിന്നും കാറു വാങ്ങുനന കാര്യം മറച്ചു വക്കുവാന്‍ കാരണമായി തോനനിയത്.

          സ്ഥിരമായി കാണുനന ഒരു സ്വപ്നം പോലെയാണ് ഒരു വന്ടി സ്വന്തമാക്കുക എനന മോഹം  എനനില് ഒളിഞ്ഞു കിടനനിരുനനത്.  എന്റെ കുട്ടിക്കാല സ്വപ്നങ്ങളില് എനനും വന്ടികള്‍ നിറഞ്ഞു നിനനിരുനനു.  ബസ്സും കാറും മറ്റു വന്ടികളും അത് ഓടിക്കുനന ഡ്രൈവറും എന്റെ ആരാധനാപാത്രങ്ങളായിരുനനു.  വലപ്പോഴും തരപ്പെടുനന ബസ്സ് യാത്ര ക്കിടയില് ഡ്രൈവറുടെ പിന്‍വശത്ത് വനന് ഒരാരാധകനെപ്പോലെ നോക്കിനല്ക്കും.  അപ്പോഴൊക്കെ അമ്മ എനെന അതികിലേക്ക്  ചേര്‍ത്തു നിര്‍ത്തും.  പിനെയെപ്പോഴൊ ബസ്സ് എനനത് എന്റെ ചിന്തകളില് നിനനും ഒഴിഞ്ഞുമാറി കാറുകള്‍ ആ സ്ഥാനം ഏറ്റെടുത്തു. 

         അടുത്ത പ്രദേശത്തെ കാറുകളുടെ നമ്പറുകള്‍ എനിക്ക് മന:പാഠമായിരുനനു.  വല വിശേഷ ദിവസങ്ങളിലുമാണ് കാറില് കയറി യാത്ര ചെയ്യുവാന്‍ കഴിഞ്ഞിരുനനത്.  ഞെങ്ങി ഞെരുങ്ങി കൊള്ളാവുനന തിലധികം ആളുകളെ കയറ്റുമ്പോഴും ഡ്രൈവറുടെ അടുത്ത് സീറ്റു കിട്ടുവാന്‍ എത്ര പ്രയാസപ്പെട്ടിരുനനു.  ഞെങ്ങി ഞെരുങ്ങി ആരേയും കൂസ്സാതെയുള്ള അംബാസിഡറിലെ യാത്ര ഇപ്പോഴും ത്രിലടിപ്പിക്കുനന ഓര്‍മ്മയാണ്.  മോഹഭംഗങ്ങളുടെ ഘോഷയാത്രക്കിടയില് ഉപേക്ഷിച്ചും മറന്നും പോയ പല സംഭവങ്ങളിലും കാറുമാത്രം പച്ചയായി നിലനിനനിരുനനു.  പിനനീടെപ്പോഴൊ പഴമയോടുള്ള പുച്ഛം അംബാസി ഡറിനോടും തോനനിയെങ്കിലും കാറു സ്വന്തമാക്കണമെനന മോഹം മനസ്സില് കനത്തു നിനനിരുനനു.  

          ആയിടക്കാണ് ശിവന്‍കുട്ടി കാറു വാങ്ങിയ കാര്യം ഞാനറിഞ്ഞത്.  ശിവന്‍കുട്ടി എനേനാടൊപ്പം കളിച്ചും പഠിച്ചും വളര്‍നനയാളാണ്.  ഞാന്‍ ജോലിയില് പ്രവേശിക്കുമ്പോഴും ശിവന്‍കുട്ടി ജോലിയിലാതെ നടക്കുകയായിരുനനു.  എനനിട്ടും ശിവന്‍കുട്ടി കാറ് സ്വന്തമാക്കിയിരിക്കുനനു എനനത് എനനില് അവനോട് അസ്സൂയ ജനിപ്പിച്ചു.  അപ്രതീക്ഷിതമായാണ് ശിവന്‍കുട്ടിയെ വഴിക്കു വച്ചു കണാനിടയായത്.  കാറു വാങ്ങിയ കാര്യം ശിവന്‍കുട്ടിതനെന പറയട്ടെ എനനു ഞാന്‍ വിചാരിച്ചു.  അതുണടായിലെനനു മാത്രമല അവന്റെ മറുപടി എന്റെ മനസ്സിനെ വലാതെ അലോസരപ്പെടുത്തി. 

         ശിവന്‍കുട്ടിയോട് ഞാന്‍ ചോദിച്ചു: “ശിവന്‍കുട്ടി കാറ് വാങ്ങിയലെ?” കാറ് വാങ്ങിയ വിവരം എനേനാടു മറച്ചു വച്ചതിലുള്ള നീരസം എന്റെ ചോദ്യത്തില് ഒളിഞ്ഞിരുപ്പുണടായിരുനനു. 

         ശിവന്‍കുട്ടി മറുപടിയായി മറുചോദ്യമാണ് ചോദിച്ചത്.  അയാള്‍ പറഞ്ഞു: “ഇപ്പോള്‍ സ്വന്തമായി കാറിലാത്തവര്‍ ആരാണ്?”

         ശിവന്‍കുട്ടിയുടെ മറുപടിയില് എനിക്ക് വലായ്മ തോനനി.  എന്റെ അമ്പരപ്പ് മറച്ചുവക്കുവാന്‍ എനിക്ക് നനെന പണിപ്പെടേണടി വനനു.  എന്റെ മനസ്സിന്റെ നൊമ്പരം ഒനനു മറക്കാനെനേനാണം ഞാന്‍ പറഞ്ഞു:  “നനനായി, കാറ് വാങ്ങിയത് നനനായി.  കുടുംബങ്ങവുമൊത്തുള്ള യാത്രക്കായി ഇനി മറ്റു വാഹനങ്ങളെ ആശ്രയിക്കേണടതിലലൊ?”

        ശിവന്‍കുട്ടി ഞാന്‍ പറഞ്ഞതൊനനും അത്ര കാര്യമായി ശ്രദ്ധിക്കുനനിലെന്നനിക്കു തോന്നനി.  അയാള്‍ സ്വന്തമായി കാറുള്ള സുഹൃത്തു ക്കളുടെ നീണട പട്ടികകൂടി പറഞ്ഞിട്ടെ സംസാരം അവസ്സാനിപ്പിച്ചുള്ളൂ.  ഞാന്‍ അപ്പോഴും ശിവന്‍കുട്ടി വാങ്ങിയ കാറിനെ തനെന നോക്കി നില്ക്കു കയായിരുനനു.  അവസാനം അയാള്‍ കാറില്ക്കയറി പോകുനനതും നോക്കി നിനനു.  അയാള്‍ എനെന വിളിക്കുകയൊ എനേനാട് വരുനനുണടൊ എനനു തിരക്കുകയൊ ഉണടായില.  എനിക്കും അയാള്‍ക്കും ഒരിടത്തേക്കാണ് പോകേ ണടതെനനു ഞങ്ങളുടെ സംസാരത്തില് പറഞ്ഞിരുനനതുമാണ്.  എന്നങ്കിലുമൊരിക്കല് ഞാനും കാറു സ്വന്തമാക്കുമെനന് മനസ്സില് കുറിച്ചിട്ടു. 
 കൂടെ ജോലിചെയ്യുന്നവര്‍ ഓരോരുത്തരായി കാറു വാങ്ങുന്ന കാര്യം പറയുമ്പോള്‍ ഞാനല്പം അസ്വസ്ഥനാകാതിരുനനില.  പുതിയ തരം കാറുകള്‍ നിരത്തിലിറങ്ങുന്നത് മോഹത്തോടെ നോക്കി നിനനു. 

          കമ്പനി മാനേജറുടെ മകളുടെ വിവാഹമാണ്.  പോകാതിരിക്കാന്‍ കഴിയില.  പോകാമെനനു തീരുമാനിച്ചപ്പോഴാണ് ഒരു പുകില് മനസ്സിലായത്.  കല്യാണ മണ്ഢപവും റിസപ്ഷനും വളരെ അകലെയാണ്.  കല്യാണത്തിനു പോകേണടത് വളരെ ആവശ്യമായിരിക്കുനനു.  മാനേജര്‍ പ്രത്യേകം പറഞ്ഞി രുനനതുമാണ്.  കല്യാണമണ്ഡപത്തില്നിനനും റിസപ്ഷനിലേക്ക് വണടി അറേജ് ചെയ്തിരിക്കുമെനനു മനസ്സില് കരുതി.  എങ്കിലും സംശയ നിവാരണ ത്തിനെനനവണ്ണം ഞാന്‍ അടുത്ത സീറ്റിലിരിക്കുന്ന ശിവന്‍കുട്ടിയോടു തിരക്കി. 
         അയാള്‍ പറഞ്ഞു: “ഇപ്പോള്‍ സ്വന്തമായി കാറിലാത്തവര്‍ ആരാണ്.  സ്വന്തമായി കാറിലാത്തവര്‍ വരേണ്ടനനായിരിക്കും”  ശരിയാണ്, സ്വന്തമായി കാറിലാത്തവര്‍ നനെന കുറവായിരിക്കുനനു.  എന്റെ മനസ്സില് എവിടെയൊ ഒരു മുറിവ് പറ്റിയതുപോലെ തോനനി.  കുടുംബത്തോടൊപ്പം പോകാ മെനനുറപ്പിച്ചതായിരനനു.  തല്ക്കാലം തനിച്ചു പോകാമെനനു തീരുമാനിച്ചു.
 അങ്ങനെയാണ് കാറു വാങ്ങുനന കാര്യം ഞാന്‍ ഉറപ്പാക്കി തീരുമാനിച്ചത്.  തീരുമാനം മക്കളോടും ഭാര്യയോടും പ്രഖ്യാപിക്കുന്നതില് ഞാന്‍ വിമുഖത കാണിച്ചു എന്നതു നേരാണ്.  മാനേജരോടും മറ്റു സഹപ്രവര്‍ത്തകരോടും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുനനു എന്നതും നേരുതനെനയാണ്.  ഒരുപുതിയ കാറു സ്വന്തമാക്കാന്‍ എനിക്ക് ഏറെ ക്ളേശിക്കേണടി വനനില.  എന്റെ സമ്പാദ്യത്തില് ഒരു കാറു വാങ്ങുവാന്‍ ആവശ്യമായ തുക ഉണടായിരുനനു. 

         തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുനനു.  വലപ്പോഴും തര പ്പെടുനന ട്രെയിന്‍ യാത്ര ഞാന്‍ ആസ്വദിച്ചിരുനനതുമാണ്.  എറണാകുള ത്തുനിനനും തിരുവനന്തപുരത്തേക്കുള്ള യാത്ര സ്വന്തമായി വാങ്ങിയ കാറില് തനെനയാകട്ടെ എനനു തീരുമാനിച്ചതില് മറ്റു ചില കാരണങ്ങളു മുണടായിരുനനു.  എന്റെ കൂടി ജൂനിയറായ ശിവന്‍കുട്ടി സ്വന്തം കാറിലാണ് വരുന്നതു എന്നതായിരനനു പ്രധാന കാരണവും.

         ജോലി സംബന്ധമായ യാത്രകളിലൊനനും ഞാന്‍ എന്റെ കുടുംബത്തെ പങ്കെടുപ്പിച്ചിരുനനില.  എന്നിരുന്നാലും ഇപ്രാവശ്യത്തെ യാത്ര കുടുബ ത്തോടൊപ്പമെനനു തീരുമാനിക്കുകയായിരുന്നു.   തിരുവനന്തപുരത്തെത്തിയാല് അനന്തപത്മനാഭനെ കണടു വണങ്ങുക എനിക്കു പതിവുള്ളതാണ്.  അപ്പോഴൊക്കെ ഭാര്യയും അത്തരം ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്.  ഇപ്രാവശ്യത്തെ യാത്ര എന്റെ കുടുംബത്തോടൊപ്പമാണ് എനനു ഞാന്‍ ശിവന്‍കുട്ടിയോടു പറയുകയുണ്‍ടായി.  അയാളും അതിനോടു യോജിക്കു കയായിരുനനു.  അങ്ങനെയാണ് ശിവന്‍കുട്ടിയും തിരുവനന്തപുരം യാത്ര കുടുംബത്തോടൊപ്പമാക്കിയത്.

          ഞാന്‍ തിരുവനന്തപുരം എത്തിയിരുനനില.  വഴിയില് വളരെ അകലെ നിന്നുതന്ന ആരോ കൈകാണിക്കുന്നതായി തോന്നി.  അതു ശിവന്‍കുട്ടി യായിരുനനു.  ശിവന്‍കുട്ടിയുടെ ഭാര്യ വലാത്ത ഗൌരവത്തിലായിരുനനു.  ശിവന്‍കുട്ടിയേയും കുടുംബത്തേയും കണടതില് ഭാര്യ അതിയായി ആഹ്ളാദിക്കുനനതായി തോനനി.  ശിവന്‍കുട്ടിയുടെ ഭാര്യ പറഞ്ഞു: “ ഈ വണടിയിലാണെങ്കില് ഞാന്‍ തിരുവനന്തപുരത്തേക്കില എനനു പറഞ്ഞ താണ്.  ഇപ്പോള്‍ പെരുവഴിയിലായിരിക്കുനനു.  വണടിയില് പെട്രോള്‍ തീര്‍നനിരിക്കുനനു.  പെട്രോള്‍ പമ്പ് അടുത്തായിരുനനതിനാല് പെട്രോള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടുണടായില.  പെട്രോള്‍ ഒഴിച്ചിട്ടും വണടി നീങ്ങുനനില. 
 ഞാന്‍ ശിവന്‍കുട്ടിയോടു ആരാഞ്ഞു: “മെക്കാനിക്കിനെ വിളിക്കാ തിരുന്നതെന്ത്”

        ശിവന്‍കുട്ടി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.  ശിവന്‍കുട്ടിയുടെ കൈയ്യില് പണം തീര്‍നനിരിക്കുനനു.  “തിരുവനന്തപുരംവരെ എത്താനുള്ള പെട്രോള്‍ ഉണടാകുമെനനാണ് കരുതിയിരുനനത്”

         എനിക്ക് ഏറെ പരിചിതമായ സ്ഥലങ്ങളായിരുനനു.  ഒരു മെക്കാനിക്കിനെ ഏര്‍പ്പാടാക്കി പെട്രോള്‍ അടിക്കാനും റിപ്പയര്‍ ചെയ്യാനുമുള്ള കാശ് ശിവന്‍കുട്ടിയുടെ കയ്യില് വച്ചു കൊടുത്തു.  പ്രത്യേകിച്ചൊനനും സംഭവിക്കാ ത്തതുപോലെ ശിവന്‍കുട്ടി പറഞ്ഞു: “എ.ടി.എമ്മില് കുറച്ചു കാശെങ്കിലും കാണുമെനനാണ് കരുതിയത്”
 
         ശിവന്‍കുട്ടിയേയും കുടുംബത്തേയും കൂട്ടി ഞാന്‍ യാത്ര തുടര്‍നനു.  ഭാര്യയും കുട്ടികളും അപ്പോഴേക്കും സംസാരം ആരംഭിച്ചിരുനനു.  എന്റെ  മനസ്സില് അപ്പോള്‍ ഓടിയെത്തിയത് തിങ്ങി നിറഞ്ഞുള്ള അംബാസിഡര്‍ യാത്രയിലെ പഴയകാല ഓര്‍മ്മകളായിരുനനു.  കളിയും ചിരിയുമായി കാറില് തിങ്ങി നിറഞ്ഞിരുനനു.  തിരുവനന്തപുരമെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: “തിങ്ങി നിറഞ്ഞുള്ള യാത്ര ഒരു രസം തനെനയാണ്”

No comments:

Post a Comment